

"9/11" ഇസ്ലാം വിരുദ്ധതയുടെ ആധുനിക പാഠശാല
"9/11" ഇസ്ലാം വിരുദ്ധതയുടെ ആധുനിക പാഠശാല




Ameen Ahsan VV





ലോകത്ത് ഏറ്റവും കൂടുതൽ ഭീകരവാദം സൃഷ്ടിക്കുന്ന ആദർശമേതാണ് എന്ന ചോദ്യത്തിന് ലോകമാധ്യമങ്ങൾക്കും ആധുനിക ലിബറൽ രാഷ്ട്രങ്ങൾക്കും ഒരു ഉത്തരമേയുള്ളു, "ഇസ്ലാം". ഇസ്ലാം എന്ന് കേൾക്കുമ്പോഴെ പരിഭ്രാന്തരാകുന്ന ഒരു സാമൂഹിക അന്തരീക്ഷമാണ് നമുക്ക് ചുറ്റുമുള്ളത്.
ഈ പ്രവണതയെ ആധുനിക കാലത്ത് രൂക്ഷമാക്കിയത് 2001-ൽ നടന്ന ട്വിൻ ടവർ അക്രമണമാണ്. 2001 September 11-ന് അമേരിക്കയിലെ Twin ടവറുകളിൽ നടന്ന അതിഭീകര ആക്രമണമാണിത്. ആഗോള രാഷ്ട്രീയ സമ്പത്ത് വ്യവസ്ഥയെയും ദേശിയ സുരക്ഷയെയും ഇത് കോട്ടം തട്ടിച്ചു. അമേരിക്കയിലെ പ്രധാന എയർപോർട്ടുകളിൽ അയുധങ്ങളുമായി പ്രവേശിച്ച് 4 വിമാനങ്ങൾ ഹൈജാക്ക് ചെയ്യുകയും അവയെ അമേരിക്കയിലെ സുപ്രധാന കേന്ദ്രങ്ങളിൽ ഇടിച്ച് തകർക്കുകയും ചെയ്തു. അമേരിക്കയിലെ ലോഗൻ എയർപ്പോർട്ടിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത American airlines flight 11 ആയുധധാരികളായ 5 അംഗ സംഘം 7:59 ഓടെ കീഴ്പെടത്തുകയും 8:46 ഓടെ Twin Tower-ൻ്റെ വടക്കൻ കെട്ടിടത്തിൽ ഇടിപ്പിക്കുകയും ചെയ്തു. രണ്ടാം വിമാനം Flight 175 9:03 Twin Towerൻ്റെ കിഴക്കൻ കെട്ടിടത്തിൽ ഇടിച്ചു. മൂന്നാം വിമാനമായ flight 77 8:51-ന് റാഞ്ചപ്പെടുകയും 9:37-ന് അമേരിക്കയിലെ സുപ്രധാന പട്ടാള കേന്ദ്രമായ പെൻ്റഗണിൽ ഇടിച്ചു.184 പേർ ഈ ആക്രമണത്തിൽ കൊല്ലപെട്ടു. നാലാം വിമാനമായ flight 93 9:28-ന് റാഞ്ചപെടുകയും 10:02-ന് പെൻസിൽവാനിയയിൽ തകർന്നുവീഴുകയും ചെയ്തു, വൈറ്റ് ഹൗസായിരുന്നു ലക്ഷ്യം. അൽ ഖാഇദയും, ബിൻ ലാദനും ആണ് ആക്രമണത്തിന് പിന്നിൽ എന്ന് ലോകരാജ്യങ്ങൾ പ്രഖാപിച്ചു. 2976-ൽ അധികം പേർ കൊല്ലപെട്ടു. അന്ന് മുതൽ "ഇസ്ലാം വിരുദ്ധത"ലോകത്ത് ശക്തിയാർജിച്ചു. CNN,foxnews,BBC പോലെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ആയിരുന്നു അതിൻ്റെ പ്രഥമ പ്രചാരകർ. ലോകമാധ്യമങ്ങൾ ഇന്നും ആ കടമ ഭംഗിയായി നിർവഹിക്കുന്നുണ്ട്. ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുക, മറ്റു രാജ്യങ്ങളുടെ പരമാധികാരത്തിൽ വലിഞ്ഞുകേറുക, തുടങ്ങി ഒരുപാട് ലക്ഷ്യങ്ങളുമായി അമേരിക്ക നടത്തിയ സെൽഫ് അറ്റാക്കാണ് 9/11 എന്ന് പ്രസ്താവിക്കുന്ന ധാരാളം പഠനങ്ങൾ പുറത്തുവന്നു, വന്നുകൊണ്ടിരിക്കുന്നു. അല്ലെങ്കിലും ലോകസാമ്രാജത്യ ശക്തിയും വ്യോമയാനങ്ങളിൽ അത്യന്തം സുരക്ഷയുള്ള രാജ്യമായിട്ടും 4 അമേരിക്കൻ വിമാനങ്ങൾ റാഞ്ചിയെന്നും അതിസുരക്ഷയുള്ള വിമാനങ്ങൾക്കുള്ളിൽ അധുധങ്ങളുമായി കയറിയെന്നും രണ്ടര മണിക്കൂർ നീണ്ട സംഭവവികാസങ്ങൾക്കിടയിൽ ഒറ്റ അമേരിക്കൻ അത്യാധുനിക സൈനിക വിമാനം പോലും അതിലൊന്നിനെയും തടുക്കാൻ വന്നില്ലെന്നും മറ്റു മൂന്ന് കെട്ടിടങ്ങൾ വിമാനങ്ങൾ തകർത്തപ്പോൾ വൈറ്റ് ഹൗസിലേക്കുള്ള വിമാനം വഴിമധ്യേ തകർന്നെന്നും വിശ്വസിക്കുന്നത് യുക്തിക്ക് നിരക്കാവതല്ല.(ഹൈജാക്ക് ചെയ്യപ്പെട്ട വിമാനങ്ങൾ മിനിറ്റ്കൊണ്ട് തിരിച്ചുപിടിച്ച ചരിത്രവും ശേഷം ഇറാഖിലും അഫ്ഗാനിസ്ഥാനിലും സംഭവിച്ചതും മുന്നിലുള്ളപ്പോൾ പ്രത്യേകിച്ചും) രണ്ട് ടവറുകളിലും പെൻ്റഗണിലും വിമാനം ഇടിച്ചപ്പോൾ എന്തുകൊണ്ട് വൈറ്റ് ഹൗസിൽ ഇടിച്ചില്ല? കാരണം 1000 സാധാരക്കാരേക്കാൾ വിലയുണ്ട് ഒരു അമേരിക്കൻ നേതാവിന്. ആ പദ്ധതിയുടെ ആസൂത്രിതർ തന്നെ ജീവൻ പണയം വെക്കില്ലല്ലോ. അതിനാൽ വിമാനം വഴിമധ്യേ തകർന്നു.
ഇത്രയും വിഭവങ്ങൾ നശിപ്പിച്ച് അമേരിക്ക ഇങ്ങനെയുള്ള കടുംകൈകൾ കാണിച്ചതിന് 1941 december 7-ന് നടന്ന പേൾഹാൾബർ സംഭവം തെളിവാണ്. 2500 നാവിക പടയാളികളെ ജപ്പാൻ്റെ പേരിൽ ബലി നൽകിയാണ് അമേരിക്ക നാഗസാക്കിയും ഹിരോഷിമയും തകർത്തത്. അങ്ങനെയുള്ള വലിയ ലക്ഷ്യങ്ങൾക്കു വേണ്ടി സ്വയം ആക്രമിക്കാൻ അമേരിയ്ക്ക് മടിയില്ല എന്ന് മനസ്സിലാക്കാം. 9/11-ൻ്റെ പേരിൽ ഇറാഖിലും അഫ്ഗാനിലും നരനായാട്ട് നടത്തുകയും അഫ്ഗാനിൽ 2 ലക്ഷം പേരും ഇറാഖിൽ 150000 ത്തോളം പേരെ കൊലപെടുത്തുകയും ചെയ്തു അമേരിക. പുറമെ ആഭ്യന്തര കലഹം സൃഷ്ടിക്കുക, പെട്രോൾ പോലുള്ള പ്രകൃതി വിഭവങ്ങൾ ചുഷണം ചെയ്യുകയും, ആക്രമണം തീവ്രവാദികൾക്കെതിരെ എന്ന് പ്രചരിപിച്ചു. ആഗോളരാഷ്ട്രങ്ങൾ അത് ഏറ്റ് ചൊല്ലി.
മാധ്യമങ്ങൾ വളരെ രൂക്ഷമായി ഇസ്ലാമോഫോബിയ പ്രചരിപ്പിച്ചു. മുസ്ലിം എന്നാൽ തീവ്രവാദി എന്നും ഹിജാബും കഫിയ്യയും താടിയും ഭീകര ചിഹ്നങ്ങളായും പ്രചരിപ്പിക്കപെട്ടു. ലോകം ഏറ്റെടുത്ത war on terror ഇസ്ലാമോഫോബിയയുടെ മറ്റൊരു മുഖമായിരുന്നു. ഏതൊരു മുസ്ലീം രാജ്യത്തിലും തീവ്രവാദത്തിൻ്റെ പേരിൽ വലിഞ്ഞുകയറി അധികാരം സ്ഥാപിച്ച് സംഹാരതാണ്ഡവമാടാൻ അമേരിക്കയ്ക്ക് കഴിഞ്ഞു. ഇതും അമേരിക്ക 9/11 ലൂടെ ലക്ഷ്യം വെച്ചിരുന്നതായി മനസ്സിലാക്കാം. ഏതൊരു സാധാരണക്കാരെൻ്റെ മനസ്സിലും അമേരിക്കകെതിരെ പോരാടുന്ന രാജ്യങ്ങൾ ഭീകരപിന്തുണയുള്ള രാജ്യങ്ങളാണെന്നുള്ള ചിന്താഗതി വളർത്തി കൊണ്ടുവരാൻ മാധ്യമങ്ങൾക്കും സാധിച്ചു. ഇന്നും അക്രമിക്കപെടുന്ന ഏത് മുസ്ലിം രാജ്യങ്ങളും ഭീകരവാദികളാണ്. അവർക്കെതിരെ നടക്കുന്നത് war on terror ആണ്. ഫലസ്തീനിൽ സിയോണിസ്റ്റ് ശക്തികൾ നടത്തുന്നത് "ഹമാസി"നെതിരെയുള്ള war on terror ആണ്. അതിൽ മരണമടഞ്ഞത് 50000ത്തോളം സാധാരണക്കാരും. അഫ്ഗാനിൽ അമേരിക്ക കൊന്നത് 200000 സാധാരണക്കാരെയാണ്. ഇറാഖിൽ 130000ത്തിനും 150000 ഇടയിൽ ആളുകളാണ് കൊല ചെയ്യപെട്ടത്. War on terror എന്ന പേരിൽ നടന്ന യുദ്ധങ്ങൾ യാഥാർത്ഥത്തിൽ ഒരുതരം മുസ്ലിം വേട്ടകളായി മാറി. എന്തുകൊണ്ട് ഇതൊന്നും ചർച്ചചെയ്യപെടുന്നില്ല? ഇതെല്ലാം ഭീകരതെയ്ക്കെതിരാണ് എന്ന് ലോകമാധ്യമങ്ങൾ ജനങ്ങളെ വിശ്വസിപ്പിച്ചിരിക്കുന്നു. ഇന്നും കലാരൂപങ്ങളിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയും ഇസ്ലാം വിരുദ്ധത പടർന്നുകൊണ്ടിരിക്കുന്നു. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങൾ ഭീകരവാദത്തെ ഇസ്ലാം മതവുമായി ചേർത്ത് വായിക്കപെടുന്നു. (True lies, american Sniper, Homeland,kerala story എന്നിവ ഉദാഹരണം). ക്രിസ്തൻ ലോകത്ത് നടന്ന Holocast , നാസിസം, കൂ ക്ലക്സ് ക്ലാൻ , തുടങ്ങിയ ഭീകരചരിത്രങ്ങളൊന്നും ക്രിസ്തൻ പാരമ്പര്യവുമായി പ്രചരിപിക്കപെടുന്നില്ല. എന്നാൽ ഭീകര സംഭവങ്ങളിൽ ഒരു മുസ്ലിം നാമധാരിയുണ്ടെങ്കിൽ തീവ്രവാദം ഇസ്ലാം ആശയവുമായി ബദ്ധപെടുത്തുന്നു.

ഏർൾ ലിറ്റിൽ - മൽകം എക്‌സിന്റ പിതാവ്. കൂ ക്ലക്സ് ക്ലാൻ ആണ് ഇദ്ദേഹത്തെ കൊന്നത് എന്ന് വിശ്വസിക്കപ്പെടുന്നു
ഇസ്ലാമോഫോബിയ എന്നത് യാതൊരു മതത്തിന്റെയും അടിസ്ഥാനവിലകളെ കുറിച്ചുള്ള അറിവില്ലായ്മയിൽ നിന്നുള്ളതാണ് എന്നറിഞ്ഞാൽ, ഓരോരുത്തരുടെയും കർത്തവ്യം ഈ ധാരയിൽ നിന്നു ബോധപൂർവം പുറത്തുവരികയാണ്. സത്യത്തെ അറിയാനും പങ്കുവെക്കാനും ഉള്ള ശ്രമം തന്നെയാണ് ഏറ്റവും വലിയ പ്രതിരോധം.
ലോകത്ത് ഏറ്റവും കൂടുതൽ ഭീകരവാദം സൃഷ്ടിക്കുന്ന ആദർശമേതാണ് എന്ന ചോദ്യത്തിന് ലോകമാധ്യമങ്ങൾക്കും ആധുനിക ലിബറൽ രാഷ്ട്രങ്ങൾക്കും ഒരു ഉത്തരമേയുള്ളു, "ഇസ്ലാം". ഇസ്ലാം എന്ന് കേൾക്കുമ്പോഴെ പരിഭ്രാന്തരാകുന്ന ഒരു സാമൂഹിക അന്തരീക്ഷമാണ് നമുക്ക് ചുറ്റുമുള്ളത്.
ഈ പ്രവണതയെ ആധുനിക കാലത്ത് രൂക്ഷമാക്കിയത് 2001-ൽ നടന്ന ട്വിൻ ടവർ അക്രമണമാണ്. 2001 September 11-ന് അമേരിക്കയിലെ Twin ടവറുകളിൽ നടന്ന അതിഭീകര ആക്രമണമാണിത്. ആഗോള രാഷ്ട്രീയ സമ്പത്ത് വ്യവസ്ഥയെയും ദേശിയ സുരക്ഷയെയും ഇത് കോട്ടം തട്ടിച്ചു. അമേരിക്കയിലെ പ്രധാന എയർപോർട്ടുകളിൽ അയുധങ്ങളുമായി പ്രവേശിച്ച് 4 വിമാനങ്ങൾ ഹൈജാക്ക് ചെയ്യുകയും അവയെ അമേരിക്കയിലെ സുപ്രധാന കേന്ദ്രങ്ങളിൽ ഇടിച്ച് തകർക്കുകയും ചെയ്തു. അമേരിക്കയിലെ ലോഗൻ എയർപ്പോർട്ടിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത American airlines flight 11 ആയുധധാരികളായ 5 അംഗ സംഘം 7:59 ഓടെ കീഴ്പെടത്തുകയും 8:46 ഓടെ Twin Tower-ൻ്റെ വടക്കൻ കെട്ടിടത്തിൽ ഇടിപ്പിക്കുകയും ചെയ്തു. രണ്ടാം വിമാനം Flight 175 9:03 Twin Towerൻ്റെ കിഴക്കൻ കെട്ടിടത്തിൽ ഇടിച്ചു. മൂന്നാം വിമാനമായ flight 77 8:51-ന് റാഞ്ചപ്പെടുകയും 9:37-ന് അമേരിക്കയിലെ സുപ്രധാന പട്ടാള കേന്ദ്രമായ പെൻ്റഗണിൽ ഇടിച്ചു.184 പേർ ഈ ആക്രമണത്തിൽ കൊല്ലപെട്ടു. നാലാം വിമാനമായ flight 93 9:28-ന് റാഞ്ചപെടുകയും 10:02-ന് പെൻസിൽവാനിയയിൽ തകർന്നുവീഴുകയും ചെയ്തു, വൈറ്റ് ഹൗസായിരുന്നു ലക്ഷ്യം. അൽ ഖാഇദയും, ബിൻ ലാദനും ആണ് ആക്രമണത്തിന് പിന്നിൽ എന്ന് ലോകരാജ്യങ്ങൾ പ്രഖാപിച്ചു. 2976-ൽ അധികം പേർ കൊല്ലപെട്ടു. അന്ന് മുതൽ "ഇസ്ലാം വിരുദ്ധത"ലോകത്ത് ശക്തിയാർജിച്ചു. CNN,foxnews,BBC പോലെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ആയിരുന്നു അതിൻ്റെ പ്രഥമ പ്രചാരകർ. ലോകമാധ്യമങ്ങൾ ഇന്നും ആ കടമ ഭംഗിയായി നിർവഹിക്കുന്നുണ്ട്. ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുക, മറ്റു രാജ്യങ്ങളുടെ പരമാധികാരത്തിൽ വലിഞ്ഞുകേറുക, തുടങ്ങി ഒരുപാട് ലക്ഷ്യങ്ങളുമായി അമേരിക്ക നടത്തിയ സെൽഫ് അറ്റാക്കാണ് 9/11 എന്ന് പ്രസ്താവിക്കുന്ന ധാരാളം പഠനങ്ങൾ പുറത്തുവന്നു, വന്നുകൊണ്ടിരിക്കുന്നു. അല്ലെങ്കിലും ലോകസാമ്രാജത്യ ശക്തിയും വ്യോമയാനങ്ങളിൽ അത്യന്തം സുരക്ഷയുള്ള രാജ്യമായിട്ടും 4 അമേരിക്കൻ വിമാനങ്ങൾ റാഞ്ചിയെന്നും അതിസുരക്ഷയുള്ള വിമാനങ്ങൾക്കുള്ളിൽ അധുധങ്ങളുമായി കയറിയെന്നും രണ്ടര മണിക്കൂർ നീണ്ട സംഭവവികാസങ്ങൾക്കിടയിൽ ഒറ്റ അമേരിക്കൻ അത്യാധുനിക സൈനിക വിമാനം പോലും അതിലൊന്നിനെയും തടുക്കാൻ വന്നില്ലെന്നും മറ്റു മൂന്ന് കെട്ടിടങ്ങൾ വിമാനങ്ങൾ തകർത്തപ്പോൾ വൈറ്റ് ഹൗസിലേക്കുള്ള വിമാനം വഴിമധ്യേ തകർന്നെന്നും വിശ്വസിക്കുന്നത് യുക്തിക്ക് നിരക്കാവതല്ല.(ഹൈജാക്ക് ചെയ്യപ്പെട്ട വിമാനങ്ങൾ മിനിറ്റ്കൊണ്ട് തിരിച്ചുപിടിച്ച ചരിത്രവും ശേഷം ഇറാഖിലും അഫ്ഗാനിസ്ഥാനിലും സംഭവിച്ചതും മുന്നിലുള്ളപ്പോൾ പ്രത്യേകിച്ചും) രണ്ട് ടവറുകളിലും പെൻ്റഗണിലും വിമാനം ഇടിച്ചപ്പോൾ എന്തുകൊണ്ട് വൈറ്റ് ഹൗസിൽ ഇടിച്ചില്ല? കാരണം 1000 സാധാരക്കാരേക്കാൾ വിലയുണ്ട് ഒരു അമേരിക്കൻ നേതാവിന്. ആ പദ്ധതിയുടെ ആസൂത്രിതർ തന്നെ ജീവൻ പണയം വെക്കില്ലല്ലോ. അതിനാൽ വിമാനം വഴിമധ്യേ തകർന്നു.
ഇത്രയും വിഭവങ്ങൾ നശിപ്പിച്ച് അമേരിക്ക ഇങ്ങനെയുള്ള കടുംകൈകൾ കാണിച്ചതിന് 1941 december 7-ന് നടന്ന പേൾഹാൾബർ സംഭവം തെളിവാണ്. 2500 നാവിക പടയാളികളെ ജപ്പാൻ്റെ പേരിൽ ബലി നൽകിയാണ് അമേരിക്ക നാഗസാക്കിയും ഹിരോഷിമയും തകർത്തത്. അങ്ങനെയുള്ള വലിയ ലക്ഷ്യങ്ങൾക്കു വേണ്ടി സ്വയം ആക്രമിക്കാൻ അമേരിയ്ക്ക് മടിയില്ല എന്ന് മനസ്സിലാക്കാം. 9/11-ൻ്റെ പേരിൽ ഇറാഖിലും അഫ്ഗാനിലും നരനായാട്ട് നടത്തുകയും അഫ്ഗാനിൽ 2 ലക്ഷം പേരും ഇറാഖിൽ 150000 ത്തോളം പേരെ കൊലപെടുത്തുകയും ചെയ്തു അമേരിക. പുറമെ ആഭ്യന്തര കലഹം സൃഷ്ടിക്കുക, പെട്രോൾ പോലുള്ള പ്രകൃതി വിഭവങ്ങൾ ചുഷണം ചെയ്യുകയും, ആക്രമണം തീവ്രവാദികൾക്കെതിരെ എന്ന് പ്രചരിപിച്ചു. ആഗോളരാഷ്ട്രങ്ങൾ അത് ഏറ്റ് ചൊല്ലി.
മാധ്യമങ്ങൾ വളരെ രൂക്ഷമായി ഇസ്ലാമോഫോബിയ പ്രചരിപ്പിച്ചു. മുസ്ലിം എന്നാൽ തീവ്രവാദി എന്നും ഹിജാബും കഫിയ്യയും താടിയും ഭീകര ചിഹ്നങ്ങളായും പ്രചരിപ്പിക്കപെട്ടു. ലോകം ഏറ്റെടുത്ത war on terror ഇസ്ലാമോഫോബിയയുടെ മറ്റൊരു മുഖമായിരുന്നു. ഏതൊരു മുസ്ലീം രാജ്യത്തിലും തീവ്രവാദത്തിൻ്റെ പേരിൽ വലിഞ്ഞുകയറി അധികാരം സ്ഥാപിച്ച് സംഹാരതാണ്ഡവമാടാൻ അമേരിക്കയ്ക്ക് കഴിഞ്ഞു. ഇതും അമേരിക്ക 9/11 ലൂടെ ലക്ഷ്യം വെച്ചിരുന്നതായി മനസ്സിലാക്കാം. ഏതൊരു സാധാരണക്കാരെൻ്റെ മനസ്സിലും അമേരിക്കകെതിരെ പോരാടുന്ന രാജ്യങ്ങൾ ഭീകരപിന്തുണയുള്ള രാജ്യങ്ങളാണെന്നുള്ള ചിന്താഗതി വളർത്തി കൊണ്ടുവരാൻ മാധ്യമങ്ങൾക്കും സാധിച്ചു. ഇന്നും അക്രമിക്കപെടുന്ന ഏത് മുസ്ലിം രാജ്യങ്ങളും ഭീകരവാദികളാണ്. അവർക്കെതിരെ നടക്കുന്നത് war on terror ആണ്. ഫലസ്തീനിൽ സിയോണിസ്റ്റ് ശക്തികൾ നടത്തുന്നത് "ഹമാസി"നെതിരെയുള്ള war on terror ആണ്. അതിൽ മരണമടഞ്ഞത് 50000ത്തോളം സാധാരണക്കാരും. അഫ്ഗാനിൽ അമേരിക്ക കൊന്നത് 200000 സാധാരണക്കാരെയാണ്. ഇറാഖിൽ 130000ത്തിനും 150000 ഇടയിൽ ആളുകളാണ് കൊല ചെയ്യപെട്ടത്. War on terror എന്ന പേരിൽ നടന്ന യുദ്ധങ്ങൾ യാഥാർത്ഥത്തിൽ ഒരുതരം മുസ്ലിം വേട്ടകളായി മാറി. എന്തുകൊണ്ട് ഇതൊന്നും ചർച്ചചെയ്യപെടുന്നില്ല? ഇതെല്ലാം ഭീകരതെയ്ക്കെതിരാണ് എന്ന് ലോകമാധ്യമങ്ങൾ ജനങ്ങളെ വിശ്വസിപ്പിച്ചിരിക്കുന്നു. ഇന്നും കലാരൂപങ്ങളിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയും ഇസ്ലാം വിരുദ്ധത പടർന്നുകൊണ്ടിരിക്കുന്നു. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങൾ ഭീകരവാദത്തെ ഇസ്ലാം മതവുമായി ചേർത്ത് വായിക്കപെടുന്നു. (True lies, american Sniper, Homeland,kerala story എന്നിവ ഉദാഹരണം). ക്രിസ്തൻ ലോകത്ത് നടന്ന Holocast , നാസിസം, കൂ ക്ലക്സ് ക്ലാൻ , തുടങ്ങിയ ഭീകരചരിത്രങ്ങളൊന്നും ക്രിസ്തൻ പാരമ്പര്യവുമായി പ്രചരിപിക്കപെടുന്നില്ല. എന്നാൽ ഭീകര സംഭവങ്ങളിൽ ഒരു മുസ്ലിം നാമധാരിയുണ്ടെങ്കിൽ തീവ്രവാദം ഇസ്ലാം ആശയവുമായി ബദ്ധപെടുത്തുന്നു.

ഏർൾ ലിറ്റിൽ - മൽകം എക്‌സിന്റ പിതാവ്. കൂ ക്ലക്സ് ക്ലാൻ ആണ് ഇദ്ദേഹത്തെ കൊന്നത് എന്ന് വിശ്വസിക്കപ്പെടുന്നു
ഇസ്ലാമോഫോബിയ എന്നത് യാതൊരു മതത്തിന്റെയും അടിസ്ഥാനവിലകളെ കുറിച്ചുള്ള അറിവില്ലായ്മയിൽ നിന്നുള്ളതാണ് എന്നറിഞ്ഞാൽ, ഓരോരുത്തരുടെയും കർത്തവ്യം ഈ ധാരയിൽ നിന്നു ബോധപൂർവം പുറത്തുവരികയാണ്. സത്യത്തെ അറിയാനും പങ്കുവെക്കാനും ഉള്ള ശ്രമം തന്നെയാണ് ഏറ്റവും വലിയ പ്രതിരോധം.
ലോകത്ത് ഏറ്റവും കൂടുതൽ ഭീകരവാദം സൃഷ്ടിക്കുന്ന ആദർശമേതാണ് എന്ന ചോദ്യത്തിന് ലോകമാധ്യമങ്ങൾക്കും ആധുനിക ലിബറൽ രാഷ്ട്രങ്ങൾക്കും ഒരു ഉത്തരമേയുള്ളു, "ഇസ്ലാം". ഇസ്ലാം എന്ന് കേൾക്കുമ്പോഴെ പരിഭ്രാന്തരാകുന്ന ഒരു സാമൂഹിക അന്തരീക്ഷമാണ് നമുക്ക് ചുറ്റുമുള്ളത്.
ഈ പ്രവണതയെ ആധുനിക കാലത്ത് രൂക്ഷമാക്കിയത് 2001-ൽ നടന്ന ട്വിൻ ടവർ അക്രമണമാണ്. 2001 September 11-ന് അമേരിക്കയിലെ Twin ടവറുകളിൽ നടന്ന അതിഭീകര ആക്രമണമാണിത്. ആഗോള രാഷ്ട്രീയ സമ്പത്ത് വ്യവസ്ഥയെയും ദേശിയ സുരക്ഷയെയും ഇത് കോട്ടം തട്ടിച്ചു. അമേരിക്കയിലെ പ്രധാന എയർപോർട്ടുകളിൽ അയുധങ്ങളുമായി പ്രവേശിച്ച് 4 വിമാനങ്ങൾ ഹൈജാക്ക് ചെയ്യുകയും അവയെ അമേരിക്കയിലെ സുപ്രധാന കേന്ദ്രങ്ങളിൽ ഇടിച്ച് തകർക്കുകയും ചെയ്തു. അമേരിക്കയിലെ ലോഗൻ എയർപ്പോർട്ടിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത American airlines flight 11 ആയുധധാരികളായ 5 അംഗ സംഘം 7:59 ഓടെ കീഴ്പെടത്തുകയും 8:46 ഓടെ Twin Tower-ൻ്റെ വടക്കൻ കെട്ടിടത്തിൽ ഇടിപ്പിക്കുകയും ചെയ്തു. രണ്ടാം വിമാനം Flight 175 9:03 Twin Towerൻ്റെ കിഴക്കൻ കെട്ടിടത്തിൽ ഇടിച്ചു. മൂന്നാം വിമാനമായ flight 77 8:51-ന് റാഞ്ചപ്പെടുകയും 9:37-ന് അമേരിക്കയിലെ സുപ്രധാന പട്ടാള കേന്ദ്രമായ പെൻ്റഗണിൽ ഇടിച്ചു.184 പേർ ഈ ആക്രമണത്തിൽ കൊല്ലപെട്ടു. നാലാം വിമാനമായ flight 93 9:28-ന് റാഞ്ചപെടുകയും 10:02-ന് പെൻസിൽവാനിയയിൽ തകർന്നുവീഴുകയും ചെയ്തു, വൈറ്റ് ഹൗസായിരുന്നു ലക്ഷ്യം. അൽ ഖാഇദയും, ബിൻ ലാദനും ആണ് ആക്രമണത്തിന് പിന്നിൽ എന്ന് ലോകരാജ്യങ്ങൾ പ്രഖാപിച്ചു. 2976-ൽ അധികം പേർ കൊല്ലപെട്ടു. അന്ന് മുതൽ "ഇസ്ലാം വിരുദ്ധത"ലോകത്ത് ശക്തിയാർജിച്ചു. CNN,foxnews,BBC പോലെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ആയിരുന്നു അതിൻ്റെ പ്രഥമ പ്രചാരകർ. ലോകമാധ്യമങ്ങൾ ഇന്നും ആ കടമ ഭംഗിയായി നിർവഹിക്കുന്നുണ്ട്. ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുക, മറ്റു രാജ്യങ്ങളുടെ പരമാധികാരത്തിൽ വലിഞ്ഞുകേറുക, തുടങ്ങി ഒരുപാട് ലക്ഷ്യങ്ങളുമായി അമേരിക്ക നടത്തിയ സെൽഫ് അറ്റാക്കാണ് 9/11 എന്ന് പ്രസ്താവിക്കുന്ന ധാരാളം പഠനങ്ങൾ പുറത്തുവന്നു, വന്നുകൊണ്ടിരിക്കുന്നു. അല്ലെങ്കിലും ലോകസാമ്രാജത്യ ശക്തിയും വ്യോമയാനങ്ങളിൽ അത്യന്തം സുരക്ഷയുള്ള രാജ്യമായിട്ടും 4 അമേരിക്കൻ വിമാനങ്ങൾ റാഞ്ചിയെന്നും അതിസുരക്ഷയുള്ള വിമാനങ്ങൾക്കുള്ളിൽ അധുധങ്ങളുമായി കയറിയെന്നും രണ്ടര മണിക്കൂർ നീണ്ട സംഭവവികാസങ്ങൾക്കിടയിൽ ഒറ്റ അമേരിക്കൻ അത്യാധുനിക സൈനിക വിമാനം പോലും അതിലൊന്നിനെയും തടുക്കാൻ വന്നില്ലെന്നും മറ്റു മൂന്ന് കെട്ടിടങ്ങൾ വിമാനങ്ങൾ തകർത്തപ്പോൾ വൈറ്റ് ഹൗസിലേക്കുള്ള വിമാനം വഴിമധ്യേ തകർന്നെന്നും വിശ്വസിക്കുന്നത് യുക്തിക്ക് നിരക്കാവതല്ല.(ഹൈജാക്ക് ചെയ്യപ്പെട്ട വിമാനങ്ങൾ മിനിറ്റ്കൊണ്ട് തിരിച്ചുപിടിച്ച ചരിത്രവും ശേഷം ഇറാഖിലും അഫ്ഗാനിസ്ഥാനിലും സംഭവിച്ചതും മുന്നിലുള്ളപ്പോൾ പ്രത്യേകിച്ചും) രണ്ട് ടവറുകളിലും പെൻ്റഗണിലും വിമാനം ഇടിച്ചപ്പോൾ എന്തുകൊണ്ട് വൈറ്റ് ഹൗസിൽ ഇടിച്ചില്ല? കാരണം 1000 സാധാരക്കാരേക്കാൾ വിലയുണ്ട് ഒരു അമേരിക്കൻ നേതാവിന്. ആ പദ്ധതിയുടെ ആസൂത്രിതർ തന്നെ ജീവൻ പണയം വെക്കില്ലല്ലോ. അതിനാൽ വിമാനം വഴിമധ്യേ തകർന്നു.
ഇത്രയും വിഭവങ്ങൾ നശിപ്പിച്ച് അമേരിക്ക ഇങ്ങനെയുള്ള കടുംകൈകൾ കാണിച്ചതിന് 1941 december 7-ന് നടന്ന പേൾഹാൾബർ സംഭവം തെളിവാണ്. 2500 നാവിക പടയാളികളെ ജപ്പാൻ്റെ പേരിൽ ബലി നൽകിയാണ് അമേരിക്ക നാഗസാക്കിയും ഹിരോഷിമയും തകർത്തത്. അങ്ങനെയുള്ള വലിയ ലക്ഷ്യങ്ങൾക്കു വേണ്ടി സ്വയം ആക്രമിക്കാൻ അമേരിയ്ക്ക് മടിയില്ല എന്ന് മനസ്സിലാക്കാം. 9/11-ൻ്റെ പേരിൽ ഇറാഖിലും അഫ്ഗാനിലും നരനായാട്ട് നടത്തുകയും അഫ്ഗാനിൽ 2 ലക്ഷം പേരും ഇറാഖിൽ 150000 ത്തോളം പേരെ കൊലപെടുത്തുകയും ചെയ്തു അമേരിക. പുറമെ ആഭ്യന്തര കലഹം സൃഷ്ടിക്കുക, പെട്രോൾ പോലുള്ള പ്രകൃതി വിഭവങ്ങൾ ചുഷണം ചെയ്യുകയും, ആക്രമണം തീവ്രവാദികൾക്കെതിരെ എന്ന് പ്രചരിപിച്ചു. ആഗോളരാഷ്ട്രങ്ങൾ അത് ഏറ്റ് ചൊല്ലി.
മാധ്യമങ്ങൾ വളരെ രൂക്ഷമായി ഇസ്ലാമോഫോബിയ പ്രചരിപ്പിച്ചു. മുസ്ലിം എന്നാൽ തീവ്രവാദി എന്നും ഹിജാബും കഫിയ്യയും താടിയും ഭീകര ചിഹ്നങ്ങളായും പ്രചരിപ്പിക്കപെട്ടു. ലോകം ഏറ്റെടുത്ത war on terror ഇസ്ലാമോഫോബിയയുടെ മറ്റൊരു മുഖമായിരുന്നു. ഏതൊരു മുസ്ലീം രാജ്യത്തിലും തീവ്രവാദത്തിൻ്റെ പേരിൽ വലിഞ്ഞുകയറി അധികാരം സ്ഥാപിച്ച് സംഹാരതാണ്ഡവമാടാൻ അമേരിക്കയ്ക്ക് കഴിഞ്ഞു. ഇതും അമേരിക്ക 9/11 ലൂടെ ലക്ഷ്യം വെച്ചിരുന്നതായി മനസ്സിലാക്കാം. ഏതൊരു സാധാരണക്കാരെൻ്റെ മനസ്സിലും അമേരിക്കകെതിരെ പോരാടുന്ന രാജ്യങ്ങൾ ഭീകരപിന്തുണയുള്ള രാജ്യങ്ങളാണെന്നുള്ള ചിന്താഗതി വളർത്തി കൊണ്ടുവരാൻ മാധ്യമങ്ങൾക്കും സാധിച്ചു. ഇന്നും അക്രമിക്കപെടുന്ന ഏത് മുസ്ലിം രാജ്യങ്ങളും ഭീകരവാദികളാണ്. അവർക്കെതിരെ നടക്കുന്നത് war on terror ആണ്. ഫലസ്തീനിൽ സിയോണിസ്റ്റ് ശക്തികൾ നടത്തുന്നത് "ഹമാസി"നെതിരെയുള്ള war on terror ആണ്. അതിൽ മരണമടഞ്ഞത് 50000ത്തോളം സാധാരണക്കാരും. അഫ്ഗാനിൽ അമേരിക്ക കൊന്നത് 200000 സാധാരണക്കാരെയാണ്. ഇറാഖിൽ 130000ത്തിനും 150000 ഇടയിൽ ആളുകളാണ് കൊല ചെയ്യപെട്ടത്. War on terror എന്ന പേരിൽ നടന്ന യുദ്ധങ്ങൾ യാഥാർത്ഥത്തിൽ ഒരുതരം മുസ്ലിം വേട്ടകളായി മാറി. എന്തുകൊണ്ട് ഇതൊന്നും ചർച്ചചെയ്യപെടുന്നില്ല? ഇതെല്ലാം ഭീകരതെയ്ക്കെതിരാണ് എന്ന് ലോകമാധ്യമങ്ങൾ ജനങ്ങളെ വിശ്വസിപ്പിച്ചിരിക്കുന്നു. ഇന്നും കലാരൂപങ്ങളിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയും ഇസ്ലാം വിരുദ്ധത പടർന്നുകൊണ്ടിരിക്കുന്നു. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങൾ ഭീകരവാദത്തെ ഇസ്ലാം മതവുമായി ചേർത്ത് വായിക്കപെടുന്നു. (True lies, american Sniper, Homeland,kerala story എന്നിവ ഉദാഹരണം). ക്രിസ്തൻ ലോകത്ത് നടന്ന Holocast , നാസിസം, കൂ ക്ലക്സ് ക്ലാൻ , തുടങ്ങിയ ഭീകരചരിത്രങ്ങളൊന്നും ക്രിസ്തൻ പാരമ്പര്യവുമായി പ്രചരിപിക്കപെടുന്നില്ല. എന്നാൽ ഭീകര സംഭവങ്ങളിൽ ഒരു മുസ്ലിം നാമധാരിയുണ്ടെങ്കിൽ തീവ്രവാദം ഇസ്ലാം ആശയവുമായി ബദ്ധപെടുത്തുന്നു.

ഏർൾ ലിറ്റിൽ - മൽകം എക്‌സിന്റ പിതാവ്. കൂ ക്ലക്സ് ക്ലാൻ ആണ് ഇദ്ദേഹത്തെ കൊന്നത് എന്ന് വിശ്വസിക്കപ്പെടുന്നു
ഇസ്ലാമോഫോബിയ എന്നത് യാതൊരു മതത്തിന്റെയും അടിസ്ഥാനവിലകളെ കുറിച്ചുള്ള അറിവില്ലായ്മയിൽ നിന്നുള്ളതാണ് എന്നറിഞ്ഞാൽ, ഓരോരുത്തരുടെയും കർത്തവ്യം ഈ ധാരയിൽ നിന്നു ബോധപൂർവം പുറത്തുവരികയാണ്. സത്യത്തെ അറിയാനും പങ്കുവെക്കാനും ഉള്ള ശ്രമം തന്നെയാണ് ഏറ്റവും വലിയ പ്രതിരോധം.





Ameen Ahsan VV
Ameen Ahsan VV



