Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

Ayisha VPP
Ayisha VPP

ആസിയാ ബീവി: ചെറുത്തുനിൽപ്പിൻ്റെ രാഷ്ട്രീയം

ആസിയാ ബീവി: ചെറുത്തുനിൽപ്പിൻ്റെ രാഷ്ട്രീയം

Ayisha VPP
Ayisha VPP
Ayisha VPP
Ayisha VPP

Ayisha VPP

asia-bewi-the-politics-of-resistance
asia-bewi-the-politics-of-resistance
asia-bewi-the-politics-of-resistance
asia-bewi-the-politics-of-resistance
asia-bewi-the-politics-of-resistance


ബാപ്പു വെള്ളിപ്പറമ്പിൻ്റെ ഈ വരികൾ സൂറത്തുൽ ഖസ്വസിലെ ചരിത്രകഥയെ ആസ്പദമാക്കിയുള്ളതാണ്. 136 തവണയോളം മൂസാനബിയെക്കുറിച്ച് ഖുർആനിൽ പറയുന്നുണ്ട്. മൂസാ നബിയുടെ പോറ്റുമ്മയാണ് 'ആസിയാബീവി'. ഒരു ദിവസം ആസിയാബീവി നൈൽ നദിയിൽ ഒരു ചെറിയ പെട്ടി കാണുകയും, തുറന്ന്നോക്കിയപ്പോൾ അതിൽ നിറപുഞ്ചിരിയോടെ അനാഥനായ കുഞ്ഞു മൂസയെക്കണ്ടു. കുഞ്ഞിനെ കണ്ടയുടൻ ആസിയാബീവി അതിരറ്റ് സന്തോഷിക്കുകയും തുടർന്ന് ലാളിക്കുകയും ഓമനിക്കുകയും ചെയ്തു. അവരെ സംബന്ധിച്ചിടത്തോളം ഒരു കുഞ്ഞുണ്ടാവുക എന്നത് ഏറെക്കാലത്തെ സ്വപ്നമായിരുന്നു. എന്നാൽ, ലോകം കണ്ടതിൽവെച്ച് ഏറ്റവും വലിയ അക്രമകാരിയായ ആസിയാബീവുടെ ഭർത്താവ് ഫിർഔനും, അയാളുടെ കൂട്ടരും കുഞ്ഞിനെ കൊല്ലാനുള്ള തന്ത്രപ്പാടിലായിരുന്നു. കാരണം, അന്ന് ഇസ്റാഈൽ വംശജരിൽ ജനിക്കുന്ന ആൺകുഞ്ഞുങ്ങളെ കൊന്ന് കളയണം എന്ന നയമാണ് നിലനിന്നിരുന്നത്. ഇതിനിടെയാണ് ആസിയാബീവിയുടെ ഇടപെടൽ ഉണ്ടാകുന്നത്. ബീവിയുടെ ഇടപെടലിൽ ഫറോവ ആശയകുഴപ്പത്തിലായി. ഒരു ഭാഗത്ത്, ഈ കുഞ്ഞ് തന്റെ അധികാരപദവിയുടെ നാശത്തിന് കാരണമാകുമോ എന്ന ഭയവും, മറുവശത്ത് പ്രിയതമയുടെ പ്രേമപൂർവമായ അഭ്യർഥന, അത് ഇപ്രകാരമായിരുന്നു:

'ഈ കുഞ്ഞ് എൻ്റെയും നിൻ്റെയും കണ്ണിന് കുളിരാകുന്നു. ഇവനെ വധിക്കരുത്. ഇവൻ ഭാവിയിൽ നമുക്ക് ഗുണപ്പെട്ടാലോ; അല്ലെങ്കിൽ നമുക്കിവനെ ഒരു പുത്രനായി വരിക്കാമല്ലോ' (28:09).

ആസിയാബീവിയുടെ അന്നത്തെ തീരുമാനം ലോക മുസ്ലിം ജനതയ്ക്ക് ഉപകാരപ്പെടുകയും ഫറോവയുടെ നാശത്തിന് വലിയപങ്ക് വഹിക്കുകയുമുണ്ടായി. തുടർന്നുണ്ടായ ഓരോ സംഭവത്തിലും ഫറോവ മൂസയെ കൊല്ലാൻ ശ്രമിക്കുകയും ആ സമയത്തൊക്കെയും ആസിയാബീവി അതിൽ ഇടപെടുകയും മനംനൊന്ത് അല്ലാഹുവിനോട് പ്രാർഥിക്കുകയുമുണ്ടായി. ആസിയ ബീവി എന്നും സത്യത്തിൽ ഉറച്ച് നിൽക്കുകയും നേരിന്റെ മാർഗത്തിലുമായിരുന്നു. തന്റെ മകന്റെ ഭാഗത്ത്, സത്യവും ധർമവും നീതിയും ന്യായവും എന്നാൽ സ്വന്തം ഭർത്താവിന്റെ ഭാഗത്ത് അസത്യവും അധർമവും അക്രമവും അനീതിയും, ചരിത്രത്തിലെ ഏറെ ശ്രദ്ധേയമായ സമരം നടന്നതും ഫിർഔനും മൂസാനബിയും തമ്മിലാണ്. നൂറ്റാണ്ടുകൾ നീണ്ടുനിന്ന മർദനത്തിന് അന്ത്യം കുറിച്ച പോരാട്ടത്തിന് തുടക്കം കുറിക്കുന്നതിൽ വലിയ പങ്ക് വഹിച്ച സ്ത്രീയാണ് ഫറോവയുടെ പത്നി ആസിയാബീവി. ധർമത്തിൻ്റെ വിജയത്തിനായി പോരാടുന്നതിനോടൊപ്പം പീഡനവും വേദനയും അവർക്ക് അനുഭവിക്കേണ്ടി വന്നു. വിശുദ്ധ ഖുർആനിൽ അവരെക്കുറിച്ച് ഇങ്ങനെ പറയുന്നു:

'വിശ്വാസികളുടെ കാര്യത്തിൽ അല്ലാഹു ഫറോവൻ്റെ പത്നിയെ ഉദാഹരിക്കുന്നു. അവൾ പ്രാർത്ഥിച്ചു: നാഥാ എനിക്ക് നിൻ്റെയടുക്കൽ, സ്വർഗത്തിൽ ഒരു വീട് നൽകണമേ, ഫറോവനിൽ നിന്നും അയാളുടെ കർമ്മത്തിൽ നിന്നും എന്നെ മോചിപ്പിക്കണമേ, ധിക്കാരികളായ ജനത്തിൽ നിന്ന് എന്നെ രക്ഷിക്കേണമേ' ( 66:11).

ഇതോടൊപ്പം തന്നെ ഇംറാന്റെ പുത്രി മറിയമിനെയും ഉദാഹരിക്കുന്നുണ്ട്. ഗുഹ്യ ഭാഗങ്ങൾ കാത്തുസൂക്ഷിച്ചതിൻ്റെ പേരിലാണത്.

ഇങ്ങനെ വിശ്വാസികൾക്ക് ഉദാഹരണമായി പറഞ്ഞ വനിതയാണ് ആസിയാബിവി. ഈ പ്രചോദനം തന്നെയാണ് ഇന്നത്തെ ഫലസ്തീൻ ജനതയ്ക്കും. പകലിരവുകൾ ഭേദമന്യേ ഇസ്രാഈല്യരുടെ ക്രൂരകൃത്യങ്ങളും മറ്റും സഹിച്ചും തിരിച്ച് അക്രമിച്ചും അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച്കൊണ്ട് പോരാടുന്ന ജനതയാണവർ. ആസിയാബീവി പ്രാർഥിച്ചപോലെ ഫലസ്‌തീനിലെ ഓരോ വ്യക്തിയുടെയും പ്രതീക്ഷ സ്വർഗനേട്ടമാണ്. ലോക മുസ്ലിം ജനത ഏതൊരവസ്ഥയിലൂടെ കടന്ന് പോയാലും ഇത്തരത്തിലുള്ള പ്രചോദനാത്മകമായ കഥകൾ ഖുർആൻ സവിസ്‌തരം പ്രതിപാദിക്കുന്നുണ്ട്, ആ പ്രചോദനങ്ങളിലൂടെ കർമ പദ്ധതികളാവിഷ്കരിച്ചാൽ സുനിശ്ചത വിജയം തീർച്ച.

'ആസിയാബീവി പ്രാർഥിച്ചപോലെ ഫലസ്‌തീനിലെ ഓരോ വ്യക്തിയുടെയും പ്രതീക്ഷ സ്വർഗനേട്ടമാണ്'.



ബാപ്പു വെള്ളിപ്പറമ്പിൻ്റെ ഈ വരികൾ സൂറത്തുൽ ഖസ്വസിലെ ചരിത്രകഥയെ ആസ്പദമാക്കിയുള്ളതാണ്. 136 തവണയോളം മൂസാനബിയെക്കുറിച്ച് ഖുർആനിൽ പറയുന്നുണ്ട്. മൂസാ നബിയുടെ പോറ്റുമ്മയാണ് 'ആസിയാബീവി'. ഒരു ദിവസം ആസിയാബീവി നൈൽ നദിയിൽ ഒരു ചെറിയ പെട്ടി കാണുകയും, തുറന്ന്നോക്കിയപ്പോൾ അതിൽ നിറപുഞ്ചിരിയോടെ അനാഥനായ കുഞ്ഞു മൂസയെക്കണ്ടു. കുഞ്ഞിനെ കണ്ടയുടൻ ആസിയാബീവി അതിരറ്റ് സന്തോഷിക്കുകയും തുടർന്ന് ലാളിക്കുകയും ഓമനിക്കുകയും ചെയ്തു. അവരെ സംബന്ധിച്ചിടത്തോളം ഒരു കുഞ്ഞുണ്ടാവുക എന്നത് ഏറെക്കാലത്തെ സ്വപ്നമായിരുന്നു. എന്നാൽ, ലോകം കണ്ടതിൽവെച്ച് ഏറ്റവും വലിയ അക്രമകാരിയായ ആസിയാബീവുടെ ഭർത്താവ് ഫിർഔനും, അയാളുടെ കൂട്ടരും കുഞ്ഞിനെ കൊല്ലാനുള്ള തന്ത്രപ്പാടിലായിരുന്നു. കാരണം, അന്ന് ഇസ്റാഈൽ വംശജരിൽ ജനിക്കുന്ന ആൺകുഞ്ഞുങ്ങളെ കൊന്ന് കളയണം എന്ന നയമാണ് നിലനിന്നിരുന്നത്. ഇതിനിടെയാണ് ആസിയാബീവിയുടെ ഇടപെടൽ ഉണ്ടാകുന്നത്. ബീവിയുടെ ഇടപെടലിൽ ഫറോവ ആശയകുഴപ്പത്തിലായി. ഒരു ഭാഗത്ത്, ഈ കുഞ്ഞ് തന്റെ അധികാരപദവിയുടെ നാശത്തിന് കാരണമാകുമോ എന്ന ഭയവും, മറുവശത്ത് പ്രിയതമയുടെ പ്രേമപൂർവമായ അഭ്യർഥന, അത് ഇപ്രകാരമായിരുന്നു:

'ഈ കുഞ്ഞ് എൻ്റെയും നിൻ്റെയും കണ്ണിന് കുളിരാകുന്നു. ഇവനെ വധിക്കരുത്. ഇവൻ ഭാവിയിൽ നമുക്ക് ഗുണപ്പെട്ടാലോ; അല്ലെങ്കിൽ നമുക്കിവനെ ഒരു പുത്രനായി വരിക്കാമല്ലോ' (28:09).

ആസിയാബീവിയുടെ അന്നത്തെ തീരുമാനം ലോക മുസ്ലിം ജനതയ്ക്ക് ഉപകാരപ്പെടുകയും ഫറോവയുടെ നാശത്തിന് വലിയപങ്ക് വഹിക്കുകയുമുണ്ടായി. തുടർന്നുണ്ടായ ഓരോ സംഭവത്തിലും ഫറോവ മൂസയെ കൊല്ലാൻ ശ്രമിക്കുകയും ആ സമയത്തൊക്കെയും ആസിയാബീവി അതിൽ ഇടപെടുകയും മനംനൊന്ത് അല്ലാഹുവിനോട് പ്രാർഥിക്കുകയുമുണ്ടായി. ആസിയ ബീവി എന്നും സത്യത്തിൽ ഉറച്ച് നിൽക്കുകയും നേരിന്റെ മാർഗത്തിലുമായിരുന്നു. തന്റെ മകന്റെ ഭാഗത്ത്, സത്യവും ധർമവും നീതിയും ന്യായവും എന്നാൽ സ്വന്തം ഭർത്താവിന്റെ ഭാഗത്ത് അസത്യവും അധർമവും അക്രമവും അനീതിയും, ചരിത്രത്തിലെ ഏറെ ശ്രദ്ധേയമായ സമരം നടന്നതും ഫിർഔനും മൂസാനബിയും തമ്മിലാണ്. നൂറ്റാണ്ടുകൾ നീണ്ടുനിന്ന മർദനത്തിന് അന്ത്യം കുറിച്ച പോരാട്ടത്തിന് തുടക്കം കുറിക്കുന്നതിൽ വലിയ പങ്ക് വഹിച്ച സ്ത്രീയാണ് ഫറോവയുടെ പത്നി ആസിയാബീവി. ധർമത്തിൻ്റെ വിജയത്തിനായി പോരാടുന്നതിനോടൊപ്പം പീഡനവും വേദനയും അവർക്ക് അനുഭവിക്കേണ്ടി വന്നു. വിശുദ്ധ ഖുർആനിൽ അവരെക്കുറിച്ച് ഇങ്ങനെ പറയുന്നു:

'വിശ്വാസികളുടെ കാര്യത്തിൽ അല്ലാഹു ഫറോവൻ്റെ പത്നിയെ ഉദാഹരിക്കുന്നു. അവൾ പ്രാർത്ഥിച്ചു: നാഥാ എനിക്ക് നിൻ്റെയടുക്കൽ, സ്വർഗത്തിൽ ഒരു വീട് നൽകണമേ, ഫറോവനിൽ നിന്നും അയാളുടെ കർമ്മത്തിൽ നിന്നും എന്നെ മോചിപ്പിക്കണമേ, ധിക്കാരികളായ ജനത്തിൽ നിന്ന് എന്നെ രക്ഷിക്കേണമേ' ( 66:11).

ഇതോടൊപ്പം തന്നെ ഇംറാന്റെ പുത്രി മറിയമിനെയും ഉദാഹരിക്കുന്നുണ്ട്. ഗുഹ്യ ഭാഗങ്ങൾ കാത്തുസൂക്ഷിച്ചതിൻ്റെ പേരിലാണത്.

ഇങ്ങനെ വിശ്വാസികൾക്ക് ഉദാഹരണമായി പറഞ്ഞ വനിതയാണ് ആസിയാബിവി. ഈ പ്രചോദനം തന്നെയാണ് ഇന്നത്തെ ഫലസ്തീൻ ജനതയ്ക്കും. പകലിരവുകൾ ഭേദമന്യേ ഇസ്രാഈല്യരുടെ ക്രൂരകൃത്യങ്ങളും മറ്റും സഹിച്ചും തിരിച്ച് അക്രമിച്ചും അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച്കൊണ്ട് പോരാടുന്ന ജനതയാണവർ. ആസിയാബീവി പ്രാർഥിച്ചപോലെ ഫലസ്‌തീനിലെ ഓരോ വ്യക്തിയുടെയും പ്രതീക്ഷ സ്വർഗനേട്ടമാണ്. ലോക മുസ്ലിം ജനത ഏതൊരവസ്ഥയിലൂടെ കടന്ന് പോയാലും ഇത്തരത്തിലുള്ള പ്രചോദനാത്മകമായ കഥകൾ ഖുർആൻ സവിസ്‌തരം പ്രതിപാദിക്കുന്നുണ്ട്, ആ പ്രചോദനങ്ങളിലൂടെ കർമ പദ്ധതികളാവിഷ്കരിച്ചാൽ സുനിശ്ചത വിജയം തീർച്ച.

'ആസിയാബീവി പ്രാർഥിച്ചപോലെ ഫലസ്‌തീനിലെ ഓരോ വ്യക്തിയുടെയും പ്രതീക്ഷ സ്വർഗനേട്ടമാണ്'.



ബാപ്പു വെള്ളിപ്പറമ്പിൻ്റെ ഈ വരികൾ സൂറത്തുൽ ഖസ്വസിലെ ചരിത്രകഥയെ ആസ്പദമാക്കിയുള്ളതാണ്. 136 തവണയോളം മൂസാനബിയെക്കുറിച്ച് ഖുർആനിൽ പറയുന്നുണ്ട്. മൂസാ നബിയുടെ പോറ്റുമ്മയാണ് 'ആസിയാബീവി'. ഒരു ദിവസം ആസിയാബീവി നൈൽ നദിയിൽ ഒരു ചെറിയ പെട്ടി കാണുകയും, തുറന്ന്നോക്കിയപ്പോൾ അതിൽ നിറപുഞ്ചിരിയോടെ അനാഥനായ കുഞ്ഞു മൂസയെക്കണ്ടു. കുഞ്ഞിനെ കണ്ടയുടൻ ആസിയാബീവി അതിരറ്റ് സന്തോഷിക്കുകയും തുടർന്ന് ലാളിക്കുകയും ഓമനിക്കുകയും ചെയ്തു. അവരെ സംബന്ധിച്ചിടത്തോളം ഒരു കുഞ്ഞുണ്ടാവുക എന്നത് ഏറെക്കാലത്തെ സ്വപ്നമായിരുന്നു. എന്നാൽ, ലോകം കണ്ടതിൽവെച്ച് ഏറ്റവും വലിയ അക്രമകാരിയായ ആസിയാബീവുടെ ഭർത്താവ് ഫിർഔനും, അയാളുടെ കൂട്ടരും കുഞ്ഞിനെ കൊല്ലാനുള്ള തന്ത്രപ്പാടിലായിരുന്നു. കാരണം, അന്ന് ഇസ്റാഈൽ വംശജരിൽ ജനിക്കുന്ന ആൺകുഞ്ഞുങ്ങളെ കൊന്ന് കളയണം എന്ന നയമാണ് നിലനിന്നിരുന്നത്. ഇതിനിടെയാണ് ആസിയാബീവിയുടെ ഇടപെടൽ ഉണ്ടാകുന്നത്. ബീവിയുടെ ഇടപെടലിൽ ഫറോവ ആശയകുഴപ്പത്തിലായി. ഒരു ഭാഗത്ത്, ഈ കുഞ്ഞ് തന്റെ അധികാരപദവിയുടെ നാശത്തിന് കാരണമാകുമോ എന്ന ഭയവും, മറുവശത്ത് പ്രിയതമയുടെ പ്രേമപൂർവമായ അഭ്യർഥന, അത് ഇപ്രകാരമായിരുന്നു:

'ഈ കുഞ്ഞ് എൻ്റെയും നിൻ്റെയും കണ്ണിന് കുളിരാകുന്നു. ഇവനെ വധിക്കരുത്. ഇവൻ ഭാവിയിൽ നമുക്ക് ഗുണപ്പെട്ടാലോ; അല്ലെങ്കിൽ നമുക്കിവനെ ഒരു പുത്രനായി വരിക്കാമല്ലോ' (28:09).

ആസിയാബീവിയുടെ അന്നത്തെ തീരുമാനം ലോക മുസ്ലിം ജനതയ്ക്ക് ഉപകാരപ്പെടുകയും ഫറോവയുടെ നാശത്തിന് വലിയപങ്ക് വഹിക്കുകയുമുണ്ടായി. തുടർന്നുണ്ടായ ഓരോ സംഭവത്തിലും ഫറോവ മൂസയെ കൊല്ലാൻ ശ്രമിക്കുകയും ആ സമയത്തൊക്കെയും ആസിയാബീവി അതിൽ ഇടപെടുകയും മനംനൊന്ത് അല്ലാഹുവിനോട് പ്രാർഥിക്കുകയുമുണ്ടായി. ആസിയ ബീവി എന്നും സത്യത്തിൽ ഉറച്ച് നിൽക്കുകയും നേരിന്റെ മാർഗത്തിലുമായിരുന്നു. തന്റെ മകന്റെ ഭാഗത്ത്, സത്യവും ധർമവും നീതിയും ന്യായവും എന്നാൽ സ്വന്തം ഭർത്താവിന്റെ ഭാഗത്ത് അസത്യവും അധർമവും അക്രമവും അനീതിയും, ചരിത്രത്തിലെ ഏറെ ശ്രദ്ധേയമായ സമരം നടന്നതും ഫിർഔനും മൂസാനബിയും തമ്മിലാണ്. നൂറ്റാണ്ടുകൾ നീണ്ടുനിന്ന മർദനത്തിന് അന്ത്യം കുറിച്ച പോരാട്ടത്തിന് തുടക്കം കുറിക്കുന്നതിൽ വലിയ പങ്ക് വഹിച്ച സ്ത്രീയാണ് ഫറോവയുടെ പത്നി ആസിയാബീവി. ധർമത്തിൻ്റെ വിജയത്തിനായി പോരാടുന്നതിനോടൊപ്പം പീഡനവും വേദനയും അവർക്ക് അനുഭവിക്കേണ്ടി വന്നു. വിശുദ്ധ ഖുർആനിൽ അവരെക്കുറിച്ച് ഇങ്ങനെ പറയുന്നു:

'വിശ്വാസികളുടെ കാര്യത്തിൽ അല്ലാഹു ഫറോവൻ്റെ പത്നിയെ ഉദാഹരിക്കുന്നു. അവൾ പ്രാർത്ഥിച്ചു: നാഥാ എനിക്ക് നിൻ്റെയടുക്കൽ, സ്വർഗത്തിൽ ഒരു വീട് നൽകണമേ, ഫറോവനിൽ നിന്നും അയാളുടെ കർമ്മത്തിൽ നിന്നും എന്നെ മോചിപ്പിക്കണമേ, ധിക്കാരികളായ ജനത്തിൽ നിന്ന് എന്നെ രക്ഷിക്കേണമേ' ( 66:11).

ഇതോടൊപ്പം തന്നെ ഇംറാന്റെ പുത്രി മറിയമിനെയും ഉദാഹരിക്കുന്നുണ്ട്. ഗുഹ്യ ഭാഗങ്ങൾ കാത്തുസൂക്ഷിച്ചതിൻ്റെ പേരിലാണത്.

ഇങ്ങനെ വിശ്വാസികൾക്ക് ഉദാഹരണമായി പറഞ്ഞ വനിതയാണ് ആസിയാബിവി. ഈ പ്രചോദനം തന്നെയാണ് ഇന്നത്തെ ഫലസ്തീൻ ജനതയ്ക്കും. പകലിരവുകൾ ഭേദമന്യേ ഇസ്രാഈല്യരുടെ ക്രൂരകൃത്യങ്ങളും മറ്റും സഹിച്ചും തിരിച്ച് അക്രമിച്ചും അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച്കൊണ്ട് പോരാടുന്ന ജനതയാണവർ. ആസിയാബീവി പ്രാർഥിച്ചപോലെ ഫലസ്‌തീനിലെ ഓരോ വ്യക്തിയുടെയും പ്രതീക്ഷ സ്വർഗനേട്ടമാണ്. ലോക മുസ്ലിം ജനത ഏതൊരവസ്ഥയിലൂടെ കടന്ന് പോയാലും ഇത്തരത്തിലുള്ള പ്രചോദനാത്മകമായ കഥകൾ ഖുർആൻ സവിസ്‌തരം പ്രതിപാദിക്കുന്നുണ്ട്, ആ പ്രചോദനങ്ങളിലൂടെ കർമ പദ്ധതികളാവിഷ്കരിച്ചാൽ സുനിശ്ചത വിജയം തീർച്ച.

'ആസിയാബീവി പ്രാർഥിച്ചപോലെ ഫലസ്‌തീനിലെ ഓരോ വ്യക്തിയുടെയും പ്രതീക്ഷ സ്വർഗനേട്ടമാണ്'.

The Nile in Cairo, Egypt (Source - Wikipedia)

The Nile in Cairo, Egypt (Source - Wikipedia)

Ayisha VPP
Ayisha VPP
Ayisha VPP
Ayisha VPP
Ayisha VPP

Ayisha VPP

Ayisha VPP

Ayisha VPP
Ayisha VPP
Ayisha VPP
Ayisha VPP