

പതിനൊന്ന്
പതിനൊന്ന്




K SHABAS HARIS





ഇന്നലെ രാത്രിയിൽ തന്‍റെ മുന്നിൽ സ്മരണകളുടെ നീറുന്ന അദ്ധ്യായത്തിന്‍റെ താളുകൾ പതിയെ തുറന്ന ജ്യോതികയെ ഓർത്തു കൊണ്ട് സാം ഷെഡിന്‍റെ മുന്നിൽ തന്‍റെ രാത്രി വസ്ത്രം ഉടുത്ത് കൊണ്ട് നിന്നു. അയാളുടെ കൈയിൽ എരിഞ്ഞു തീരുന്ന ട്രിപ്പിൾ ഫൈവിനെ കുറിച്ചോ, പാതിരാത്രിയുടെ അന്ധകാരത്തെ കുറിച്ചോ, കാഴ്ചയ്ക്ക് പരിമിതി കൽപ്പിക്കുന്ന മഞ്ഞിനെ കുറിച്ചോ അയാൾ ആ സമയത്ത് ചിന്തിച്ചതേയില്ല! പകരം അയാളുടെ മനസ്സിൽ ആകെ നിറഞ്ഞു നിന്നത് ജ്യോതിക മാത്രമായിരുന്നു. അവളുടെ സാന്നിധ്യത്തിനായി ആ നിമിഷം അയാളുടെ ശരീരവും, മനസ്സും ഒരു പോലെ ആഗ്രഹിച്ചു. ഇന്നലെ രാത്രിയിൽ ഭർത്താവിന്‍റെ ഓർമ്മകൾക്ക് മുന്നിൽ പതറി പോയ അവളുടെ കുറ്റബോധത്താൽ നീറിയ വാക്കുകൾക്കായി സാമിന്‍റെ കാതുകൾ ആർത്തി പൂണ്ടു. ട്രിപ്പിൾ ഫൈവ് വിരലിനെ നോവിച്ച നേരത്ത് യാഥാർത്ഥ്യത്തിലേക്ക് മടങ്ങിയെത്തിയ സാം ജ്യോതികയുടെ മുറിയിലേക്ക് ഒന്ന് പാളി നോക്കി. വെട്ടം ഇനിയും അണഞ്ഞിട്ടില്ലാത്ത ആ മുറിക്കുള്ളിൽ നിന്നും ജ്യോതിക തന്നെ ഒളിഞ്ഞു നോക്കി കൊണ്ടിരിക്കുകയാണ് എന്ന സങ്കൽപ്പം സാമിനെ വലിഞ്ഞു മുറുക്കി. തുടർന്നയാളുടെ ഓരോ ചേഷ്ടകളും ജ്യോതിക കാണാൻ വേണ്ടി മാത്രമായിരുന്നു. പഴയയൊരു ഹിന്ദി ഗസൽ മൂളി കൊണ്ടയാൾ ബംഗ്ലാവിന്‍റെ മുറ്റത്ത് കൂടെ താളാത്മകമായ നടത്തം കാഴ്ച വെച്ചു. നടത്തതിനിടയിൽ ഇടയ്ക്കിടയ്ക്ക് ജ്യോതികയുടെ മുറിയിലേക്ക് നോട്ടവും, പുഞ്ചിരിയും അയാൾ ഒരുപോലെ സമ്മാനിച്ചു. ഇരുട്ട് അതിന്‍റെ എല്ലാ തീവ്രതയോട് കൂടി വന്നെത്തിയിട്ടും അയാൾ പിന്തിരിഞ്ഞില്ല. ഒടുവിൽ ജ്യോതികയുടെ മുറിയിലെ വെട്ടമണഞ്ഞു. സാം നിരാശനായി. താൻ ആ നേരമത്രയും കാണിച്ചു കൂട്ടിയ ഭ്രാന്തിനെ കുറിച്ചാലോചിച്ച് ലജ്ജിച്ച സാം തന്‍റെ പൈജാമയുടെ പോക്കറ്റിൽ ട്രിപ്പിൾ ഫൈവിനായി തെരഞ്ഞു. കാലി പെട്ടിക്കകത്ത് താൻ മുന്നേ വലിച്ചു വെച്ച പകുതി സിഗരറ്റിന് തീ കൊളുത്തിയ സാമിന്‍റെ മുന്നിലേക്ക് അപ്പോഴേക്കും ജ്യോതിക പ്രത്യക്ഷപ്പെട്ട് കഴിഞ്ഞിരുന്നു. അവിശ്വസനീയമായ ആ നിമിഷത്തെ വിശ്വസനീയമായ രീതിയിൽ സാഹിത്യത്തിന്‍റെ അകമ്പടിയോട് കൂടി വ്യാഖ്യാനിച്ചെടുക്കുവാൻ പിന്നീട് ഒരു കാലത്തും സാമിന് യാതൊരു വിധ സാധ്യതയും ഇല്ലാത്ത ആ സന്ദർഭത്തിൽ രണ്ട് പേരും ഒരുപോലെ തരിച്ചു നിന്നു. ആയാസപ്പെട്ട് വരുത്തിയ ജ്യോതികയുടെ പുഞ്ചിരിക്ക് സാം ഒരു മറുപുഞ്ചിരി സമ്മാനിച്ചു.
“കാൻ വി ഹാവ് എ വാക്ക്?” ബംഗ്ലാവിൽ കാലെടുത്ത് വെച്ച നിമിഷം തൊട്ട് പല രീതിയിൽ സാം സങ്കൽപ്പിച്ച ചോദ്യം അയാളിലെ സകല സങ്കൽപ്പങ്ങളിൽ നിന്നും വേറിട്ട രീതിയിൽ സംഭവിച്ച ഞെട്ടലിൽ സാം മറുപടി പറയാൻ ഇത്തിരി വൈകി.
“ഹലോ...” സങ്കൽപ്പങ്ങളിലെ രസങ്ങളിൽ നിന്ന് യാഥാർത്ഥ്യത്തിന്‍റെ കാഠിന്യത്തിലേക്ക് തന്നെ വിട്ട് കൊടുത്ത് കൊണ്ട് സാം ജ്യോതികയോടൊപ്പമുള്ള നടത്തം ആരംഭിച്ചു.
“ജ്യോതിക വായിക്കാറില്ലേ?” സാമിന് സംസാരിക്കുവാൻ ഏറ്റവും താത്പ്പര്യവും അറിവും സാഹിത്യത്തിൽ ആയത് കൊണ്ടാവണം അന്നേരം അയാൾ അങ്ങനെ ചോദിച്ചത്. സാമിന്‍റെ ചോദ്യത്തേക്കാൾ ജ്യോതികയെ അത്ഭുതപ്പെടുത്തിയത് സാമിന്‍റെ ജ്യോതിക എന്ന വളരെ അടുപ്പമേറിയ വിളിയായിരുന്നു. ആ വിളിയിൽ കേവലം രണ്ട് ദിവസത്തെ പരിചയത്തെക്കാൾ നൂറ്റാണ്ടുകളുടെ ആഴം ജ്യോതികയിക്ക് അനുഭവപ്പെട്ടു.
“ലവ് ആൻഡ് ലോൺലിനെസ്സ്... അത് മാത്രമല്ലേ ഈ കാലമത്രയും ഫിക്ഷൻ അഡ്രസ്സ് ചെയ്തിട്ടുള്ളൂ. ലൈക്ക് ഹിസ്റ്ററി, പൊലിറ്റിക്സ്, റെസിസ്റ്റെൻസ് ഇതൊക്കെ സാഹിത്യത്തിൽ കണ്ടെന്ന് വരാം. പക്ഷെ അപ്പോഴും ഇതിനൊക്കെ ഒരു ബേസ് എന്നോണം പ്രണയത്തെയും, ഏകാന്തതയെയും കുറിച്ച് നിങ്ങൾ എഴുത്തുകാർ എഴുതി ചേർത്തിട്ടുണ്ടാവും. ലോകം ആഘോഷിച്ച ഗംഭീര നോവലിന്‍റെ പേര് തന്നെ വൺ ഹൻഡ്രഡ് ഈയേഴ്സ് ഓഫ് സോളിറ്റ്യൂടെന്നോ മറ്റോ അല്ലേ?”
“മാർക്കേസ്! പക്ഷെ അങ്ങേരുടെ ഏറ്റവും മികച്ചത് ഓഫ് ലവ് ആന്‍റ് ഡിമോൻസ് ആണെന്നാ എന്‍റെ വാദം, അത് കഴിഞ്ഞിട്ടേ ലവ് ഇൻ ദി ടൈം ഓഫ് കോളറ പോലും ഞാൻ പരിഗണിക്കുകയുള്ളൂ.”
“ഹു കേർസ്?!” നടത്തത്തിന്‍റെ വേഗത കുറഞ്ഞു. ഇരുവരും നടത്തത്തിന്‍റെ ദിശ ബംഗ്ലാവിന് പിന്നിലെ തോട്ടത്തിലേക്കാക്കി.
“വാക്കുകൾ കണ്ടു പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ നിങ്ങൾ എഴുത്തുകാരൊക്കെ എന്ത് ചെയ്യുമായിരുന്നു?” ജ്യോതികയുടെ മുഖത്ത് പുഞ്ചിരി വിടരുന്നതായി സാം ശ്രദ്ധിച്ചു. തലേന്ന് പകല് മേഘ്നയോടൊപ്പമിരുന്ന അതേ ബെഞ്ചിൽ സാമും, ജ്യോതികയും ഇരുന്നു. തലേന്നത്തെ ഓർമ്മകൾ സാമിനെ അസ്വസ്ഥപ്പെടുത്തിയെങ്കിൽ കൂടിയും ജ്യോതികയോടൊപ്പമുള്ള ഇരുത്തം സാമിന് ഇത്തിരി ആശ്വാസം പകർന്നു.
“സാമിപ്പോൾ എഴുതി കൊണ്ടിരിക്കുന്ന നോവൽ എന്തിനെ കുറിച്ചാ?”
“എഴുതിയിട്ട് കുറച്ച് ആയി, ഓൾമോസ്റ്റ് ത്രീ ഇയേഴ്സ്... അതൊന്ന് വീണ്ടും തുടങ്ങിയാ കൊള്ളാമെന്നുണ്ട്”
“അതും ലവ് ആന്‍റ് ലോൺലിനെസ്സാണോ?” ജ്യോതികയുടെ മുഖത്ത് ചിരി വിടർന്നു.
“അതല്ലെങ്കി പിന്നെ അതിനെ നോവൽ എന്ന് വിളിക്കാൻ പറ്റൂലാലോ... ഇതിലെ ഒരു കഥാപാത്രം ഏറെ കുറെ റിയൽ ലൈഫ് ഇൻസ്പയേർഡാണ്. എല്ലാം നഷ്ടപ്പെട്ട് തകർന്നടിഞ്ഞ ഒരു മനുഷ്യന്‍റെ വാർദ്ധക്യത്തിൽ സംഭവിക്കുന്ന പ്രണയം... അതിനെ ചുറ്റിപ്പറ്റിയുള്ള ഇൻസിടന്‍സുമാണ് നോവൽ.”
“വാർദ്ധക്യത്തിലും പ്രണയം സംഭവിക്കും... അത് സാമിന് എങ്ങനെയറിയാം?” ജ്യോതിക അസ്വസ്ഥപ്പെടുന്നതായി സാമിന് അനുഭവപ്പെട്ടു.
“വാർദ്ധക്യത്തിലും അവർ മനുഷ്യരായത് കൊണ്ട്... ജ്യോതിക എന്തേ ങ്ങനെ ചോദിച്ചേ?!”
ജ്യോതിക ഒന്നും മിണ്ടാതെ ഒരുപാട് നേരം മുന്നിലെ പുല്ലുകൾക്കിടയിലേക്കങ്ങനെ നോക്കിയിരുന്നു. നോട്ടത്തിന്‍റെ തീവ്രത കൂടുന്നതിനനുസരിച്ച് ജ്യോതിക വെപ്രാളപ്പെടുന്നതായി സാം തിരിച്ചറിഞ്ഞു. ഒടുവിൽ വെളിപാട് നൽകപ്പെട്ട വേദ പുസ്തകത്തിലെ പ്രവാചകനെ പോലെ ജ്യോതിക സംസാരിച്ചു തുടങ്ങി:
ജ്യോതിക ഒന്നും മിണ്ടാതെ ഒരുപാട് നേരം മുന്നിലെ പുല്ലുകൾക്കിടയിലേക്കങ്ങനെ നോക്കിയിരുന്നു. നോട്ടത്തിന്‍റെ തീവ്രത കൂടുന്നതിനനുസരിച്ച് ജ്യോതിക വെപ്രാളപ്പെടുന്നതായി സാം തിരിച്ചറിഞ്ഞു. ഒടുവിൽ വെളിപാട് നൽകപ്പെട്ട വേദ പുസ്തകത്തിലെ പ്രവാചകനെ പോലെ ജ്യോതിക സംസാരിച്ചു തുടങ്ങി
“ഐ വണ്ണ നറേറ്റ് എ സ്റ്റോറി ഫോർ യു. സാഹിത്യത്തിന്‍റെ എല്ലാ രസങ്ങളെയും, വേദനകളെയും ഉൾക്കൊളിച്ച്, നിങ്ങൾ എഴുത്തുകാരുടെ മാത്രം ശൈലി കടമെടുത്ത് ഞാനത് പറയട്ടെ സാം... ഭാര്യ, ഭർത്താവ് ഒരു കുഞ്ഞു മകൾ. അത്ര സന്തുഷ്ടമല്ലാതിരുന്ന കുടുംബാന്തരീക്ഷത്തിൽ നിന്ന് രക്ഷപ്പെടുവാൻ അവർ ഭൂമിയിലെ വളരെ സുന്ദരമായൊരു സ്ഥലത്തെ പഴക്കം ചെന്ന വലിയൊരു ബംഗ്ലാവിലേക്ക് താമസം മാറ്റി. അവിടെ വെച്ച് അവർ വീണ്ടും സന്തോഷം അറിഞ്ഞ് തുടങ്ങി. മഞ്ഞ് പെയ്യുന്ന ദിവസങ്ങളിൽ ഭർത്താവിന്‍റെ മുഖത്ത് ഭാര്യ പ്രണയത്തെ കണ്ടെത്തി. വരണ്ടുണങ്ങിയ മരുഭൂമി പോലെയായി തീർന്ന ഭാര്യയുടെ മനസ്സിൽ ആ സ്ഥലവും അവിടുത്തെ ശാന്തതയും കുളിരണിയിച്ചു. പുതിയൊരു ജീവിതത്തിലൂടെ പുതിയൊരു ദൈവത്തെ ആ കുടുംബം അറിഞ്ഞ് തുടങ്ങുന്ന നേരത്ത് പിശാചതിന്‍റെ ഏറ്റവും പഴകിയ മുഖവുമായി വീണ്ടും വന്നെത്തി. നരച്ച താടി രോമങ്ങളും, ഓർമ്മകൾ നഷ്ടപ്പെട്ട് പോയ മനസ്സുമായി അയാൾ ആദ്യം ഇവിടേക്ക് കയറി വന്നപ്പോൾ എല്ലാവരും സഹതപിച്ചു. വർത്തമാനത്തിന്‍റെ കാഴ്ചകളിൽ പോലും പോയ കാല ജീവിതത്തിന്‍റെ നീറുന്ന ദുരന്തങ്ങൾ മാത്രം അയാൾ കണ്ട് കൊണ്ടിരുന്നു. ആ വീട്ടിലെ കൊച്ചിനെ കാണുമ്പോഴൊക്കെയും അയാളുടെ പേര കുട്ടിയുടെ പേര് പറഞ്ഞ് കൊണ്ടയാൾ നിലവിളിച്ചു. ഇട്ടേച്ച് പോയ ഭാര്യയെ കുറിച്ചും, അബദ്ധത്തിൽ കൊല്ലേണ്ടി വന്ന മരുമകളെ കുറിച്ചും, മനസ്സിലാക്കാതെ പോയ മകനെ കുറിച്ചും അയാൾ എപ്പോഴും സംസാരിച്ച് കൊണ്ടേയിരുന്നു. ആ ബംഗ്ലാവിലെ സ്ത്രീക്ക് ആ വൃദ്ധന്‍റെ കഴിഞ്ഞു പോയ ജീവിതത്തിലെ നഷ്ടങ്ങളോട് സഹതാപമല്ലാത്ത എന്തോ ഒന്ന് തോന്നി തുടങ്ങി. അങ്ങനെയൊരു ദിവസം അത് സംഭവിച്ചു, ദി വേഴ്സ്ട് തിങ്ങ് വിച്ച് എവർ ഹാപ്പൻഡ് ഇൻ ഹെർ ലൈഫ്. പ്രണയം. ഭർത്താവ് ഒപ്പം ഉണ്ടായിരിക്കെ തന്നെ ഓർമ്മ നഷ്ടപ്പെട്ട, കൊലപാതകിയായ, ചെയ്തു പോയ പാപങ്ങൾ കൊണ്ട് വിരൂപിയായി തീർന്ന ആ വൃദ്ധനോട് അവൾക്ക് പ്രണയം തോന്നി. ആ പ്രണയം ബംഗ്ലാവിലെ പുരുഷൻ അറിഞ്ഞപ്പോ എന്താ സംഭവിച്ചേന്ന് അറിയോ? വെട്ടി കൊന്നു സാം, അതും ഇൻ ഫ്രണ്ട് ഓഫ് ഹിസ് വൈഫ്.!!!” ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ അതിനേക്കാൾ ഭീതി നിറഞ്ഞ ഒരു നോട്ടം സാം ജ്യോതികയുടെ നേർക്ക് നോക്കി!!!
പുതിയൊരു ജീവിതത്തിലൂടെ പുതിയൊരു ദൈവത്തെ ആ കുടുംബം അറിഞ്ഞ് തുടങ്ങുന്ന നേരത്ത് പിശാചതിന്‍റെ ഏറ്റവും പഴകിയ മുഖവുമായി വീണ്ടും വന്നെത്തി.
“ആ കഥാനായികയുടെ പ്രണയഭാജനം ഈ പുല്ലുകൾക്ക് താഴെ വിശ്രമിക്കുകയാണ്...” ജ്യോതിക നേരെ വിരൽ ചൂണ്ടി. തന്‍റെ അപ്പൻ അന്ത്യ വിശ്രമം കൊള്ളുന്നിടം സാം ജീവിതത്തിൽ ആദ്യമായി കണ്ടു!
((തുടരും))
ഇന്നലെ രാത്രിയിൽ തന്‍റെ മുന്നിൽ സ്മരണകളുടെ നീറുന്ന അദ്ധ്യായത്തിന്‍റെ താളുകൾ പതിയെ തുറന്ന ജ്യോതികയെ ഓർത്തു കൊണ്ട് സാം ഷെഡിന്‍റെ മുന്നിൽ തന്‍റെ രാത്രി വസ്ത്രം ഉടുത്ത് കൊണ്ട് നിന്നു. അയാളുടെ കൈയിൽ എരിഞ്ഞു തീരുന്ന ട്രിപ്പിൾ ഫൈവിനെ കുറിച്ചോ, പാതിരാത്രിയുടെ അന്ധകാരത്തെ കുറിച്ചോ, കാഴ്ചയ്ക്ക് പരിമിതി കൽപ്പിക്കുന്ന മഞ്ഞിനെ കുറിച്ചോ അയാൾ ആ സമയത്ത് ചിന്തിച്ചതേയില്ല! പകരം അയാളുടെ മനസ്സിൽ ആകെ നിറഞ്ഞു നിന്നത് ജ്യോതിക മാത്രമായിരുന്നു. അവളുടെ സാന്നിധ്യത്തിനായി ആ നിമിഷം അയാളുടെ ശരീരവും, മനസ്സും ഒരു പോലെ ആഗ്രഹിച്ചു. ഇന്നലെ രാത്രിയിൽ ഭർത്താവിന്‍റെ ഓർമ്മകൾക്ക് മുന്നിൽ പതറി പോയ അവളുടെ കുറ്റബോധത്താൽ നീറിയ വാക്കുകൾക്കായി സാമിന്‍റെ കാതുകൾ ആർത്തി പൂണ്ടു. ട്രിപ്പിൾ ഫൈവ് വിരലിനെ നോവിച്ച നേരത്ത് യാഥാർത്ഥ്യത്തിലേക്ക് മടങ്ങിയെത്തിയ സാം ജ്യോതികയുടെ മുറിയിലേക്ക് ഒന്ന് പാളി നോക്കി. വെട്ടം ഇനിയും അണഞ്ഞിട്ടില്ലാത്ത ആ മുറിക്കുള്ളിൽ നിന്നും ജ്യോതിക തന്നെ ഒളിഞ്ഞു നോക്കി കൊണ്ടിരിക്കുകയാണ് എന്ന സങ്കൽപ്പം സാമിനെ വലിഞ്ഞു മുറുക്കി. തുടർന്നയാളുടെ ഓരോ ചേഷ്ടകളും ജ്യോതിക കാണാൻ വേണ്ടി മാത്രമായിരുന്നു. പഴയയൊരു ഹിന്ദി ഗസൽ മൂളി കൊണ്ടയാൾ ബംഗ്ലാവിന്‍റെ മുറ്റത്ത് കൂടെ താളാത്മകമായ നടത്തം കാഴ്ച വെച്ചു. നടത്തതിനിടയിൽ ഇടയ്ക്കിടയ്ക്ക് ജ്യോതികയുടെ മുറിയിലേക്ക് നോട്ടവും, പുഞ്ചിരിയും അയാൾ ഒരുപോലെ സമ്മാനിച്ചു. ഇരുട്ട് അതിന്‍റെ എല്ലാ തീവ്രതയോട് കൂടി വന്നെത്തിയിട്ടും അയാൾ പിന്തിരിഞ്ഞില്ല. ഒടുവിൽ ജ്യോതികയുടെ മുറിയിലെ വെട്ടമണഞ്ഞു. സാം നിരാശനായി. താൻ ആ നേരമത്രയും കാണിച്ചു കൂട്ടിയ ഭ്രാന്തിനെ കുറിച്ചാലോചിച്ച് ലജ്ജിച്ച സാം തന്‍റെ പൈജാമയുടെ പോക്കറ്റിൽ ട്രിപ്പിൾ ഫൈവിനായി തെരഞ്ഞു. കാലി പെട്ടിക്കകത്ത് താൻ മുന്നേ വലിച്ചു വെച്ച പകുതി സിഗരറ്റിന് തീ കൊളുത്തിയ സാമിന്‍റെ മുന്നിലേക്ക് അപ്പോഴേക്കും ജ്യോതിക പ്രത്യക്ഷപ്പെട്ട് കഴിഞ്ഞിരുന്നു. അവിശ്വസനീയമായ ആ നിമിഷത്തെ വിശ്വസനീയമായ രീതിയിൽ സാഹിത്യത്തിന്‍റെ അകമ്പടിയോട് കൂടി വ്യാഖ്യാനിച്ചെടുക്കുവാൻ പിന്നീട് ഒരു കാലത്തും സാമിന് യാതൊരു വിധ സാധ്യതയും ഇല്ലാത്ത ആ സന്ദർഭത്തിൽ രണ്ട് പേരും ഒരുപോലെ തരിച്ചു നിന്നു. ആയാസപ്പെട്ട് വരുത്തിയ ജ്യോതികയുടെ പുഞ്ചിരിക്ക് സാം ഒരു മറുപുഞ്ചിരി സമ്മാനിച്ചു.
“കാൻ വി ഹാവ് എ വാക്ക്?” ബംഗ്ലാവിൽ കാലെടുത്ത് വെച്ച നിമിഷം തൊട്ട് പല രീതിയിൽ സാം സങ്കൽപ്പിച്ച ചോദ്യം അയാളിലെ സകല സങ്കൽപ്പങ്ങളിൽ നിന്നും വേറിട്ട രീതിയിൽ സംഭവിച്ച ഞെട്ടലിൽ സാം മറുപടി പറയാൻ ഇത്തിരി വൈകി.
“ഹലോ...” സങ്കൽപ്പങ്ങളിലെ രസങ്ങളിൽ നിന്ന് യാഥാർത്ഥ്യത്തിന്‍റെ കാഠിന്യത്തിലേക്ക് തന്നെ വിട്ട് കൊടുത്ത് കൊണ്ട് സാം ജ്യോതികയോടൊപ്പമുള്ള നടത്തം ആരംഭിച്ചു.
“ജ്യോതിക വായിക്കാറില്ലേ?” സാമിന് സംസാരിക്കുവാൻ ഏറ്റവും താത്പ്പര്യവും അറിവും സാഹിത്യത്തിൽ ആയത് കൊണ്ടാവണം അന്നേരം അയാൾ അങ്ങനെ ചോദിച്ചത്. സാമിന്‍റെ ചോദ്യത്തേക്കാൾ ജ്യോതികയെ അത്ഭുതപ്പെടുത്തിയത് സാമിന്‍റെ ജ്യോതിക എന്ന വളരെ അടുപ്പമേറിയ വിളിയായിരുന്നു. ആ വിളിയിൽ കേവലം രണ്ട് ദിവസത്തെ പരിചയത്തെക്കാൾ നൂറ്റാണ്ടുകളുടെ ആഴം ജ്യോതികയിക്ക് അനുഭവപ്പെട്ടു.
“ലവ് ആൻഡ് ലോൺലിനെസ്സ്... അത് മാത്രമല്ലേ ഈ കാലമത്രയും ഫിക്ഷൻ അഡ്രസ്സ് ചെയ്തിട്ടുള്ളൂ. ലൈക്ക് ഹിസ്റ്ററി, പൊലിറ്റിക്സ്, റെസിസ്റ്റെൻസ് ഇതൊക്കെ സാഹിത്യത്തിൽ കണ്ടെന്ന് വരാം. പക്ഷെ അപ്പോഴും ഇതിനൊക്കെ ഒരു ബേസ് എന്നോണം പ്രണയത്തെയും, ഏകാന്തതയെയും കുറിച്ച് നിങ്ങൾ എഴുത്തുകാർ എഴുതി ചേർത്തിട്ടുണ്ടാവും. ലോകം ആഘോഷിച്ച ഗംഭീര നോവലിന്‍റെ പേര് തന്നെ വൺ ഹൻഡ്രഡ് ഈയേഴ്സ് ഓഫ് സോളിറ്റ്യൂടെന്നോ മറ്റോ അല്ലേ?”
“മാർക്കേസ്! പക്ഷെ അങ്ങേരുടെ ഏറ്റവും മികച്ചത് ഓഫ് ലവ് ആന്‍റ് ഡിമോൻസ് ആണെന്നാ എന്‍റെ വാദം, അത് കഴിഞ്ഞിട്ടേ ലവ് ഇൻ ദി ടൈം ഓഫ് കോളറ പോലും ഞാൻ പരിഗണിക്കുകയുള്ളൂ.”
“ഹു കേർസ്?!” നടത്തത്തിന്‍റെ വേഗത കുറഞ്ഞു. ഇരുവരും നടത്തത്തിന്‍റെ ദിശ ബംഗ്ലാവിന് പിന്നിലെ തോട്ടത്തിലേക്കാക്കി.
“വാക്കുകൾ കണ്ടു പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ നിങ്ങൾ എഴുത്തുകാരൊക്കെ എന്ത് ചെയ്യുമായിരുന്നു?” ജ്യോതികയുടെ മുഖത്ത് പുഞ്ചിരി വിടരുന്നതായി സാം ശ്രദ്ധിച്ചു. തലേന്ന് പകല് മേഘ്നയോടൊപ്പമിരുന്ന അതേ ബെഞ്ചിൽ സാമും, ജ്യോതികയും ഇരുന്നു. തലേന്നത്തെ ഓർമ്മകൾ സാമിനെ അസ്വസ്ഥപ്പെടുത്തിയെങ്കിൽ കൂടിയും ജ്യോതികയോടൊപ്പമുള്ള ഇരുത്തം സാമിന് ഇത്തിരി ആശ്വാസം പകർന്നു.
“സാമിപ്പോൾ എഴുതി കൊണ്ടിരിക്കുന്ന നോവൽ എന്തിനെ കുറിച്ചാ?”
“എഴുതിയിട്ട് കുറച്ച് ആയി, ഓൾമോസ്റ്റ് ത്രീ ഇയേഴ്സ്... അതൊന്ന് വീണ്ടും തുടങ്ങിയാ കൊള്ളാമെന്നുണ്ട്”
“അതും ലവ് ആന്‍റ് ലോൺലിനെസ്സാണോ?” ജ്യോതികയുടെ മുഖത്ത് ചിരി വിടർന്നു.
“അതല്ലെങ്കി പിന്നെ അതിനെ നോവൽ എന്ന് വിളിക്കാൻ പറ്റൂലാലോ... ഇതിലെ ഒരു കഥാപാത്രം ഏറെ കുറെ റിയൽ ലൈഫ് ഇൻസ്പയേർഡാണ്. എല്ലാം നഷ്ടപ്പെട്ട് തകർന്നടിഞ്ഞ ഒരു മനുഷ്യന്‍റെ വാർദ്ധക്യത്തിൽ സംഭവിക്കുന്ന പ്രണയം... അതിനെ ചുറ്റിപ്പറ്റിയുള്ള ഇൻസിടന്‍സുമാണ് നോവൽ.”
“വാർദ്ധക്യത്തിലും പ്രണയം സംഭവിക്കും... അത് സാമിന് എങ്ങനെയറിയാം?” ജ്യോതിക അസ്വസ്ഥപ്പെടുന്നതായി സാമിന് അനുഭവപ്പെട്ടു.
“വാർദ്ധക്യത്തിലും അവർ മനുഷ്യരായത് കൊണ്ട്... ജ്യോതിക എന്തേ ങ്ങനെ ചോദിച്ചേ?!”
ജ്യോതിക ഒന്നും മിണ്ടാതെ ഒരുപാട് നേരം മുന്നിലെ പുല്ലുകൾക്കിടയിലേക്കങ്ങനെ നോക്കിയിരുന്നു. നോട്ടത്തിന്‍റെ തീവ്രത കൂടുന്നതിനനുസരിച്ച് ജ്യോതിക വെപ്രാളപ്പെടുന്നതായി സാം തിരിച്ചറിഞ്ഞു. ഒടുവിൽ വെളിപാട് നൽകപ്പെട്ട വേദ പുസ്തകത്തിലെ പ്രവാചകനെ പോലെ ജ്യോതിക സംസാരിച്ചു തുടങ്ങി:
ജ്യോതിക ഒന്നും മിണ്ടാതെ ഒരുപാട് നേരം മുന്നിലെ പുല്ലുകൾക്കിടയിലേക്കങ്ങനെ നോക്കിയിരുന്നു. നോട്ടത്തിന്‍റെ തീവ്രത കൂടുന്നതിനനുസരിച്ച് ജ്യോതിക വെപ്രാളപ്പെടുന്നതായി സാം തിരിച്ചറിഞ്ഞു. ഒടുവിൽ വെളിപാട് നൽകപ്പെട്ട വേദ പുസ്തകത്തിലെ പ്രവാചകനെ പോലെ ജ്യോതിക സംസാരിച്ചു തുടങ്ങി
“ഐ വണ്ണ നറേറ്റ് എ സ്റ്റോറി ഫോർ യു. സാഹിത്യത്തിന്‍റെ എല്ലാ രസങ്ങളെയും, വേദനകളെയും ഉൾക്കൊളിച്ച്, നിങ്ങൾ എഴുത്തുകാരുടെ മാത്രം ശൈലി കടമെടുത്ത് ഞാനത് പറയട്ടെ സാം... ഭാര്യ, ഭർത്താവ് ഒരു കുഞ്ഞു മകൾ. അത്ര സന്തുഷ്ടമല്ലാതിരുന്ന കുടുംബാന്തരീക്ഷത്തിൽ നിന്ന് രക്ഷപ്പെടുവാൻ അവർ ഭൂമിയിലെ വളരെ സുന്ദരമായൊരു സ്ഥലത്തെ പഴക്കം ചെന്ന വലിയൊരു ബംഗ്ലാവിലേക്ക് താമസം മാറ്റി. അവിടെ വെച്ച് അവർ വീണ്ടും സന്തോഷം അറിഞ്ഞ് തുടങ്ങി. മഞ്ഞ് പെയ്യുന്ന ദിവസങ്ങളിൽ ഭർത്താവിന്‍റെ മുഖത്ത് ഭാര്യ പ്രണയത്തെ കണ്ടെത്തി. വരണ്ടുണങ്ങിയ മരുഭൂമി പോലെയായി തീർന്ന ഭാര്യയുടെ മനസ്സിൽ ആ സ്ഥലവും അവിടുത്തെ ശാന്തതയും കുളിരണിയിച്ചു. പുതിയൊരു ജീവിതത്തിലൂടെ പുതിയൊരു ദൈവത്തെ ആ കുടുംബം അറിഞ്ഞ് തുടങ്ങുന്ന നേരത്ത് പിശാചതിന്‍റെ ഏറ്റവും പഴകിയ മുഖവുമായി വീണ്ടും വന്നെത്തി. നരച്ച താടി രോമങ്ങളും, ഓർമ്മകൾ നഷ്ടപ്പെട്ട് പോയ മനസ്സുമായി അയാൾ ആദ്യം ഇവിടേക്ക് കയറി വന്നപ്പോൾ എല്ലാവരും സഹതപിച്ചു. വർത്തമാനത്തിന്‍റെ കാഴ്ചകളിൽ പോലും പോയ കാല ജീവിതത്തിന്‍റെ നീറുന്ന ദുരന്തങ്ങൾ മാത്രം അയാൾ കണ്ട് കൊണ്ടിരുന്നു. ആ വീട്ടിലെ കൊച്ചിനെ കാണുമ്പോഴൊക്കെയും അയാളുടെ പേര കുട്ടിയുടെ പേര് പറഞ്ഞ് കൊണ്ടയാൾ നിലവിളിച്ചു. ഇട്ടേച്ച് പോയ ഭാര്യയെ കുറിച്ചും, അബദ്ധത്തിൽ കൊല്ലേണ്ടി വന്ന മരുമകളെ കുറിച്ചും, മനസ്സിലാക്കാതെ പോയ മകനെ കുറിച്ചും അയാൾ എപ്പോഴും സംസാരിച്ച് കൊണ്ടേയിരുന്നു. ആ ബംഗ്ലാവിലെ സ്ത്രീക്ക് ആ വൃദ്ധന്‍റെ കഴിഞ്ഞു പോയ ജീവിതത്തിലെ നഷ്ടങ്ങളോട് സഹതാപമല്ലാത്ത എന്തോ ഒന്ന് തോന്നി തുടങ്ങി. അങ്ങനെയൊരു ദിവസം അത് സംഭവിച്ചു, ദി വേഴ്സ്ട് തിങ്ങ് വിച്ച് എവർ ഹാപ്പൻഡ് ഇൻ ഹെർ ലൈഫ്. പ്രണയം. ഭർത്താവ് ഒപ്പം ഉണ്ടായിരിക്കെ തന്നെ ഓർമ്മ നഷ്ടപ്പെട്ട, കൊലപാതകിയായ, ചെയ്തു പോയ പാപങ്ങൾ കൊണ്ട് വിരൂപിയായി തീർന്ന ആ വൃദ്ധനോട് അവൾക്ക് പ്രണയം തോന്നി. ആ പ്രണയം ബംഗ്ലാവിലെ പുരുഷൻ അറിഞ്ഞപ്പോ എന്താ സംഭവിച്ചേന്ന് അറിയോ? വെട്ടി കൊന്നു സാം, അതും ഇൻ ഫ്രണ്ട് ഓഫ് ഹിസ് വൈഫ്.!!!” ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ അതിനേക്കാൾ ഭീതി നിറഞ്ഞ ഒരു നോട്ടം സാം ജ്യോതികയുടെ നേർക്ക് നോക്കി!!!
പുതിയൊരു ജീവിതത്തിലൂടെ പുതിയൊരു ദൈവത്തെ ആ കുടുംബം അറിഞ്ഞ് തുടങ്ങുന്ന നേരത്ത് പിശാചതിന്‍റെ ഏറ്റവും പഴകിയ മുഖവുമായി വീണ്ടും വന്നെത്തി.
“ആ കഥാനായികയുടെ പ്രണയഭാജനം ഈ പുല്ലുകൾക്ക് താഴെ വിശ്രമിക്കുകയാണ്...” ജ്യോതിക നേരെ വിരൽ ചൂണ്ടി. തന്‍റെ അപ്പൻ അന്ത്യ വിശ്രമം കൊള്ളുന്നിടം സാം ജീവിതത്തിൽ ആദ്യമായി കണ്ടു!
((തുടരും))
ഇന്നലെ രാത്രിയിൽ തന്‍റെ മുന്നിൽ സ്മരണകളുടെ നീറുന്ന അദ്ധ്യായത്തിന്‍റെ താളുകൾ പതിയെ തുറന്ന ജ്യോതികയെ ഓർത്തു കൊണ്ട് സാം ഷെഡിന്‍റെ മുന്നിൽ തന്‍റെ രാത്രി വസ്ത്രം ഉടുത്ത് കൊണ്ട് നിന്നു. അയാളുടെ കൈയിൽ എരിഞ്ഞു തീരുന്ന ട്രിപ്പിൾ ഫൈവിനെ കുറിച്ചോ, പാതിരാത്രിയുടെ അന്ധകാരത്തെ കുറിച്ചോ, കാഴ്ചയ്ക്ക് പരിമിതി കൽപ്പിക്കുന്ന മഞ്ഞിനെ കുറിച്ചോ അയാൾ ആ സമയത്ത് ചിന്തിച്ചതേയില്ല! പകരം അയാളുടെ മനസ്സിൽ ആകെ നിറഞ്ഞു നിന്നത് ജ്യോതിക മാത്രമായിരുന്നു. അവളുടെ സാന്നിധ്യത്തിനായി ആ നിമിഷം അയാളുടെ ശരീരവും, മനസ്സും ഒരു പോലെ ആഗ്രഹിച്ചു. ഇന്നലെ രാത്രിയിൽ ഭർത്താവിന്‍റെ ഓർമ്മകൾക്ക് മുന്നിൽ പതറി പോയ അവളുടെ കുറ്റബോധത്താൽ നീറിയ വാക്കുകൾക്കായി സാമിന്‍റെ കാതുകൾ ആർത്തി പൂണ്ടു. ട്രിപ്പിൾ ഫൈവ് വിരലിനെ നോവിച്ച നേരത്ത് യാഥാർത്ഥ്യത്തിലേക്ക് മടങ്ങിയെത്തിയ സാം ജ്യോതികയുടെ മുറിയിലേക്ക് ഒന്ന് പാളി നോക്കി. വെട്ടം ഇനിയും അണഞ്ഞിട്ടില്ലാത്ത ആ മുറിക്കുള്ളിൽ നിന്നും ജ്യോതിക തന്നെ ഒളിഞ്ഞു നോക്കി കൊണ്ടിരിക്കുകയാണ് എന്ന സങ്കൽപ്പം സാമിനെ വലിഞ്ഞു മുറുക്കി. തുടർന്നയാളുടെ ഓരോ ചേഷ്ടകളും ജ്യോതിക കാണാൻ വേണ്ടി മാത്രമായിരുന്നു. പഴയയൊരു ഹിന്ദി ഗസൽ മൂളി കൊണ്ടയാൾ ബംഗ്ലാവിന്‍റെ മുറ്റത്ത് കൂടെ താളാത്മകമായ നടത്തം കാഴ്ച വെച്ചു. നടത്തതിനിടയിൽ ഇടയ്ക്കിടയ്ക്ക് ജ്യോതികയുടെ മുറിയിലേക്ക് നോട്ടവും, പുഞ്ചിരിയും അയാൾ ഒരുപോലെ സമ്മാനിച്ചു. ഇരുട്ട് അതിന്‍റെ എല്ലാ തീവ്രതയോട് കൂടി വന്നെത്തിയിട്ടും അയാൾ പിന്തിരിഞ്ഞില്ല. ഒടുവിൽ ജ്യോതികയുടെ മുറിയിലെ വെട്ടമണഞ്ഞു. സാം നിരാശനായി. താൻ ആ നേരമത്രയും കാണിച്ചു കൂട്ടിയ ഭ്രാന്തിനെ കുറിച്ചാലോചിച്ച് ലജ്ജിച്ച സാം തന്‍റെ പൈജാമയുടെ പോക്കറ്റിൽ ട്രിപ്പിൾ ഫൈവിനായി തെരഞ്ഞു. കാലി പെട്ടിക്കകത്ത് താൻ മുന്നേ വലിച്ചു വെച്ച പകുതി സിഗരറ്റിന് തീ കൊളുത്തിയ സാമിന്‍റെ മുന്നിലേക്ക് അപ്പോഴേക്കും ജ്യോതിക പ്രത്യക്ഷപ്പെട്ട് കഴിഞ്ഞിരുന്നു. അവിശ്വസനീയമായ ആ നിമിഷത്തെ വിശ്വസനീയമായ രീതിയിൽ സാഹിത്യത്തിന്‍റെ അകമ്പടിയോട് കൂടി വ്യാഖ്യാനിച്ചെടുക്കുവാൻ പിന്നീട് ഒരു കാലത്തും സാമിന് യാതൊരു വിധ സാധ്യതയും ഇല്ലാത്ത ആ സന്ദർഭത്തിൽ രണ്ട് പേരും ഒരുപോലെ തരിച്ചു നിന്നു. ആയാസപ്പെട്ട് വരുത്തിയ ജ്യോതികയുടെ പുഞ്ചിരിക്ക് സാം ഒരു മറുപുഞ്ചിരി സമ്മാനിച്ചു.
“കാൻ വി ഹാവ് എ വാക്ക്?” ബംഗ്ലാവിൽ കാലെടുത്ത് വെച്ച നിമിഷം തൊട്ട് പല രീതിയിൽ സാം സങ്കൽപ്പിച്ച ചോദ്യം അയാളിലെ സകല സങ്കൽപ്പങ്ങളിൽ നിന്നും വേറിട്ട രീതിയിൽ സംഭവിച്ച ഞെട്ടലിൽ സാം മറുപടി പറയാൻ ഇത്തിരി വൈകി.
“ഹലോ...” സങ്കൽപ്പങ്ങളിലെ രസങ്ങളിൽ നിന്ന് യാഥാർത്ഥ്യത്തിന്‍റെ കാഠിന്യത്തിലേക്ക് തന്നെ വിട്ട് കൊടുത്ത് കൊണ്ട് സാം ജ്യോതികയോടൊപ്പമുള്ള നടത്തം ആരംഭിച്ചു.
“ജ്യോതിക വായിക്കാറില്ലേ?” സാമിന് സംസാരിക്കുവാൻ ഏറ്റവും താത്പ്പര്യവും അറിവും സാഹിത്യത്തിൽ ആയത് കൊണ്ടാവണം അന്നേരം അയാൾ അങ്ങനെ ചോദിച്ചത്. സാമിന്‍റെ ചോദ്യത്തേക്കാൾ ജ്യോതികയെ അത്ഭുതപ്പെടുത്തിയത് സാമിന്‍റെ ജ്യോതിക എന്ന വളരെ അടുപ്പമേറിയ വിളിയായിരുന്നു. ആ വിളിയിൽ കേവലം രണ്ട് ദിവസത്തെ പരിചയത്തെക്കാൾ നൂറ്റാണ്ടുകളുടെ ആഴം ജ്യോതികയിക്ക് അനുഭവപ്പെട്ടു.
“ലവ് ആൻഡ് ലോൺലിനെസ്സ്... അത് മാത്രമല്ലേ ഈ കാലമത്രയും ഫിക്ഷൻ അഡ്രസ്സ് ചെയ്തിട്ടുള്ളൂ. ലൈക്ക് ഹിസ്റ്ററി, പൊലിറ്റിക്സ്, റെസിസ്റ്റെൻസ് ഇതൊക്കെ സാഹിത്യത്തിൽ കണ്ടെന്ന് വരാം. പക്ഷെ അപ്പോഴും ഇതിനൊക്കെ ഒരു ബേസ് എന്നോണം പ്രണയത്തെയും, ഏകാന്തതയെയും കുറിച്ച് നിങ്ങൾ എഴുത്തുകാർ എഴുതി ചേർത്തിട്ടുണ്ടാവും. ലോകം ആഘോഷിച്ച ഗംഭീര നോവലിന്‍റെ പേര് തന്നെ വൺ ഹൻഡ്രഡ് ഈയേഴ്സ് ഓഫ് സോളിറ്റ്യൂടെന്നോ മറ്റോ അല്ലേ?”
“മാർക്കേസ്! പക്ഷെ അങ്ങേരുടെ ഏറ്റവും മികച്ചത് ഓഫ് ലവ് ആന്‍റ് ഡിമോൻസ് ആണെന്നാ എന്‍റെ വാദം, അത് കഴിഞ്ഞിട്ടേ ലവ് ഇൻ ദി ടൈം ഓഫ് കോളറ പോലും ഞാൻ പരിഗണിക്കുകയുള്ളൂ.”
“ഹു കേർസ്?!” നടത്തത്തിന്‍റെ വേഗത കുറഞ്ഞു. ഇരുവരും നടത്തത്തിന്‍റെ ദിശ ബംഗ്ലാവിന് പിന്നിലെ തോട്ടത്തിലേക്കാക്കി.
“വാക്കുകൾ കണ്ടു പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ നിങ്ങൾ എഴുത്തുകാരൊക്കെ എന്ത് ചെയ്യുമായിരുന്നു?” ജ്യോതികയുടെ മുഖത്ത് പുഞ്ചിരി വിടരുന്നതായി സാം ശ്രദ്ധിച്ചു. തലേന്ന് പകല് മേഘ്നയോടൊപ്പമിരുന്ന അതേ ബെഞ്ചിൽ സാമും, ജ്യോതികയും ഇരുന്നു. തലേന്നത്തെ ഓർമ്മകൾ സാമിനെ അസ്വസ്ഥപ്പെടുത്തിയെങ്കിൽ കൂടിയും ജ്യോതികയോടൊപ്പമുള്ള ഇരുത്തം സാമിന് ഇത്തിരി ആശ്വാസം പകർന്നു.
“സാമിപ്പോൾ എഴുതി കൊണ്ടിരിക്കുന്ന നോവൽ എന്തിനെ കുറിച്ചാ?”
“എഴുതിയിട്ട് കുറച്ച് ആയി, ഓൾമോസ്റ്റ് ത്രീ ഇയേഴ്സ്... അതൊന്ന് വീണ്ടും തുടങ്ങിയാ കൊള്ളാമെന്നുണ്ട്”
“അതും ലവ് ആന്‍റ് ലോൺലിനെസ്സാണോ?” ജ്യോതികയുടെ മുഖത്ത് ചിരി വിടർന്നു.
“അതല്ലെങ്കി പിന്നെ അതിനെ നോവൽ എന്ന് വിളിക്കാൻ പറ്റൂലാലോ... ഇതിലെ ഒരു കഥാപാത്രം ഏറെ കുറെ റിയൽ ലൈഫ് ഇൻസ്പയേർഡാണ്. എല്ലാം നഷ്ടപ്പെട്ട് തകർന്നടിഞ്ഞ ഒരു മനുഷ്യന്‍റെ വാർദ്ധക്യത്തിൽ സംഭവിക്കുന്ന പ്രണയം... അതിനെ ചുറ്റിപ്പറ്റിയുള്ള ഇൻസിടന്‍സുമാണ് നോവൽ.”
“വാർദ്ധക്യത്തിലും പ്രണയം സംഭവിക്കും... അത് സാമിന് എങ്ങനെയറിയാം?” ജ്യോതിക അസ്വസ്ഥപ്പെടുന്നതായി സാമിന് അനുഭവപ്പെട്ടു.
“വാർദ്ധക്യത്തിലും അവർ മനുഷ്യരായത് കൊണ്ട്... ജ്യോതിക എന്തേ ങ്ങനെ ചോദിച്ചേ?!”
ജ്യോതിക ഒന്നും മിണ്ടാതെ ഒരുപാട് നേരം മുന്നിലെ പുല്ലുകൾക്കിടയിലേക്കങ്ങനെ നോക്കിയിരുന്നു. നോട്ടത്തിന്‍റെ തീവ്രത കൂടുന്നതിനനുസരിച്ച് ജ്യോതിക വെപ്രാളപ്പെടുന്നതായി സാം തിരിച്ചറിഞ്ഞു. ഒടുവിൽ വെളിപാട് നൽകപ്പെട്ട വേദ പുസ്തകത്തിലെ പ്രവാചകനെ പോലെ ജ്യോതിക സംസാരിച്ചു തുടങ്ങി:
ജ്യോതിക ഒന്നും മിണ്ടാതെ ഒരുപാട് നേരം മുന്നിലെ പുല്ലുകൾക്കിടയിലേക്കങ്ങനെ നോക്കിയിരുന്നു. നോട്ടത്തിന്‍റെ തീവ്രത കൂടുന്നതിനനുസരിച്ച് ജ്യോതിക വെപ്രാളപ്പെടുന്നതായി സാം തിരിച്ചറിഞ്ഞു. ഒടുവിൽ വെളിപാട് നൽകപ്പെട്ട വേദ പുസ്തകത്തിലെ പ്രവാചകനെ പോലെ ജ്യോതിക സംസാരിച്ചു തുടങ്ങി
“ഐ വണ്ണ നറേറ്റ് എ സ്റ്റോറി ഫോർ യു. സാഹിത്യത്തിന്‍റെ എല്ലാ രസങ്ങളെയും, വേദനകളെയും ഉൾക്കൊളിച്ച്, നിങ്ങൾ എഴുത്തുകാരുടെ മാത്രം ശൈലി കടമെടുത്ത് ഞാനത് പറയട്ടെ സാം... ഭാര്യ, ഭർത്താവ് ഒരു കുഞ്ഞു മകൾ. അത്ര സന്തുഷ്ടമല്ലാതിരുന്ന കുടുംബാന്തരീക്ഷത്തിൽ നിന്ന് രക്ഷപ്പെടുവാൻ അവർ ഭൂമിയിലെ വളരെ സുന്ദരമായൊരു സ്ഥലത്തെ പഴക്കം ചെന്ന വലിയൊരു ബംഗ്ലാവിലേക്ക് താമസം മാറ്റി. അവിടെ വെച്ച് അവർ വീണ്ടും സന്തോഷം അറിഞ്ഞ് തുടങ്ങി. മഞ്ഞ് പെയ്യുന്ന ദിവസങ്ങളിൽ ഭർത്താവിന്‍റെ മുഖത്ത് ഭാര്യ പ്രണയത്തെ കണ്ടെത്തി. വരണ്ടുണങ്ങിയ മരുഭൂമി പോലെയായി തീർന്ന ഭാര്യയുടെ മനസ്സിൽ ആ സ്ഥലവും അവിടുത്തെ ശാന്തതയും കുളിരണിയിച്ചു. പുതിയൊരു ജീവിതത്തിലൂടെ പുതിയൊരു ദൈവത്തെ ആ കുടുംബം അറിഞ്ഞ് തുടങ്ങുന്ന നേരത്ത് പിശാചതിന്‍റെ ഏറ്റവും പഴകിയ മുഖവുമായി വീണ്ടും വന്നെത്തി. നരച്ച താടി രോമങ്ങളും, ഓർമ്മകൾ നഷ്ടപ്പെട്ട് പോയ മനസ്സുമായി അയാൾ ആദ്യം ഇവിടേക്ക് കയറി വന്നപ്പോൾ എല്ലാവരും സഹതപിച്ചു. വർത്തമാനത്തിന്‍റെ കാഴ്ചകളിൽ പോലും പോയ കാല ജീവിതത്തിന്‍റെ നീറുന്ന ദുരന്തങ്ങൾ മാത്രം അയാൾ കണ്ട് കൊണ്ടിരുന്നു. ആ വീട്ടിലെ കൊച്ചിനെ കാണുമ്പോഴൊക്കെയും അയാളുടെ പേര കുട്ടിയുടെ പേര് പറഞ്ഞ് കൊണ്ടയാൾ നിലവിളിച്ചു. ഇട്ടേച്ച് പോയ ഭാര്യയെ കുറിച്ചും, അബദ്ധത്തിൽ കൊല്ലേണ്ടി വന്ന മരുമകളെ കുറിച്ചും, മനസ്സിലാക്കാതെ പോയ മകനെ കുറിച്ചും അയാൾ എപ്പോഴും സംസാരിച്ച് കൊണ്ടേയിരുന്നു. ആ ബംഗ്ലാവിലെ സ്ത്രീക്ക് ആ വൃദ്ധന്‍റെ കഴിഞ്ഞു പോയ ജീവിതത്തിലെ നഷ്ടങ്ങളോട് സഹതാപമല്ലാത്ത എന്തോ ഒന്ന് തോന്നി തുടങ്ങി. അങ്ങനെയൊരു ദിവസം അത് സംഭവിച്ചു, ദി വേഴ്സ്ട് തിങ്ങ് വിച്ച് എവർ ഹാപ്പൻഡ് ഇൻ ഹെർ ലൈഫ്. പ്രണയം. ഭർത്താവ് ഒപ്പം ഉണ്ടായിരിക്കെ തന്നെ ഓർമ്മ നഷ്ടപ്പെട്ട, കൊലപാതകിയായ, ചെയ്തു പോയ പാപങ്ങൾ കൊണ്ട് വിരൂപിയായി തീർന്ന ആ വൃദ്ധനോട് അവൾക്ക് പ്രണയം തോന്നി. ആ പ്രണയം ബംഗ്ലാവിലെ പുരുഷൻ അറിഞ്ഞപ്പോ എന്താ സംഭവിച്ചേന്ന് അറിയോ? വെട്ടി കൊന്നു സാം, അതും ഇൻ ഫ്രണ്ട് ഓഫ് ഹിസ് വൈഫ്.!!!” ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ അതിനേക്കാൾ ഭീതി നിറഞ്ഞ ഒരു നോട്ടം സാം ജ്യോതികയുടെ നേർക്ക് നോക്കി!!!
പുതിയൊരു ജീവിതത്തിലൂടെ പുതിയൊരു ദൈവത്തെ ആ കുടുംബം അറിഞ്ഞ് തുടങ്ങുന്ന നേരത്ത് പിശാചതിന്‍റെ ഏറ്റവും പഴകിയ മുഖവുമായി വീണ്ടും വന്നെത്തി.
“ആ കഥാനായികയുടെ പ്രണയഭാജനം ഈ പുല്ലുകൾക്ക് താഴെ വിശ്രമിക്കുകയാണ്...” ജ്യോതിക നേരെ വിരൽ ചൂണ്ടി. തന്‍റെ അപ്പൻ അന്ത്യ വിശ്രമം കൊള്ളുന്നിടം സാം ജീവിതത്തിൽ ആദ്യമായി കണ്ടു!
((തുടരും))





K SHABAS HARIS
K SHABAS HARIS



