

മരണത്തെ കുറിച്ചുള്ള ഭയം
മരണത്തെ കുറിച്ചുള്ള ഭയം




Raziel basheer





വ്യത്യസ്ത ആദർശങ്ങളിൽ വിശ്വസിക്കുന്നവർ പോലും മരണത്തെക്കുറിച്ചുള്ള ഭയത്തിൽ ഐക്യപ്പെന്നു. മരണം അവസാനമെന്ന് വിശ്വാസിക്കുന്നവരാണോ, അതോ മരണാനന്തര ജീവിതത്തിൽ വിശ്വാസിക്കുന്നവരാണോ മരണത്തെ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത്? മരണത്തെ ഭയമില്ലാത്തവർക്ക് എങ്ങനെ ആ ധൈര്യം ലഭിച്ചു? ഈ വിഷയത്തെക്കുറിച്ചുള്ള ചിന്തകളും ചോദ്യങ്ങളും ഭൂമിയിൽ താൽക്കാലിക ജീവിതം നയിക്കുന്ന നമുക്കുണ്ടാകുന്നത് സ്വാഭാവികമാണ്.
ഖുർആൻ വിവരിക്കുന്ന മരണം ഇങ്ങനെയാണ്: മരണാസന്ന സമയം ഒരു മാലാഖ വന്ന് നമ്മുടെ ആത്മാവിനെയെടുക്കും. ആ സമയം മരണാസന്നനായ വ്യക്തികൾ കടന്നു പോകുന്ന അവസ്ഥയെ 'സകാറാത്തുൽ മൌത്ത്' എന്ന് പറയും. പിന്നീട് പ്രതിഫല ദിനത്തിൽ ഓരോ മനുഷ്യർക്കും അവർ ഭൂമിയിൽ ചെയ്ത സൽക്കർമങ്ങളുടെയും പാപങ്ങളുടെയും കണക്കുകൾ കാണിച്ച് കൊടുക്കും.
ഇപ്പോൾ, മരണം എന്ന കവാടം കടന്ന് അവർ മറ്റൊരു ലോകത്തേക്ക് എത്തിയിരിക്കുന്നു. എല്ലാവരും സത്യം 'മനസ്സിലാക്കുന്ന' അത്ഭുത ലോകത്തേക്ക്. ഈ വ്യക്തമായ ചിത്രം ഒരു മുസ്ലിമിനെ മരണ ഭയത്തിൽ നിന്നും അകറ്റുന്നു. അവർ അവരുടെ ഉത്തരവാദിത്വത്തെപ്പറ്റി നന്നായി മനസ്സിലാക്കി. സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം അടങ്ങുന്ന പ്രപഞ്ചം വെറും പരീക്ഷണം മാത്രമാണെന്ന സത്യത്തെ ഉൾക്കൊണ്ടു.
ഇത് തന്നെയാണ് ഫലസതീൻ ജനത മരണത്തെ എന്തുകൊണ്ട് ഭയക്കുന്നില്ല എന്ന ചോദ്യത്തിന്‍റെ ഉത്തരം. ഏഴാകാശങ്ങളുടെയും ഭൂയിയുടെയും സർവ്വ ജന്തുജാലങ്ങളുടെയും സൃഷ്ടാവായ അല്ലാഹുവിലുള്ള വിശ്വാസം. എല്ലാമാറിയുന്ന അല്ലാഹു ഇറക്കിയ ഖുർആനിലുള്ള വിശ്വാസം. ജീവിതമാകുന്ന പരീക്ഷ ഏറ്റവും നന്നായി എഴുതുവാൻ അവർ ഇഷ്ടപ്പെടുന്നു.
മുസ്ലീംകളുടെ പ്രതീക്ഷകൾ മുഴുവൻ ആ പ്രതിഫല ദിനത്തിലാണ്. സ്വർഗം ലക്ഷ്യം വെച്ച് കൊണ്ട്, യഥാർത്ഥ ജീവിതത്തിലേക്കുള്ള മുന്നൊരുക്കങ്ങൾ നടത്തിക്കൊണ്ട്, വിധികർത്താക്കളിൽവെച്ച് ഏറ്റവും വലിയ വിധികർത്താവായ അല്ലാഹുവിൽ നിന്ന് കിട്ടാൻ പോകുന്ന പ്രതിഫം ആഗ്രഹിച്ച് കൊണ്ടവർ ഇവിടെ വസിക്കുന്നു. ഈ മനോഭാവം അടിയുറച്ചതായിക്കൊണ്ട് മുസ്ലീംമനസ്സുകളിൽ ഉള്ളിടത്തോളം കാലം അവർ മരണത്തെ ഭയക്കില്ല
വ്യത്യസ്ത ആദർശങ്ങളിൽ വിശ്വസിക്കുന്നവർ പോലും മരണത്തെക്കുറിച്ചുള്ള ഭയത്തിൽ ഐക്യപ്പെന്നു. മരണം അവസാനമെന്ന് വിശ്വാസിക്കുന്നവരാണോ, അതോ മരണാനന്തര ജീവിതത്തിൽ വിശ്വാസിക്കുന്നവരാണോ മരണത്തെ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത്? മരണത്തെ ഭയമില്ലാത്തവർക്ക് എങ്ങനെ ആ ധൈര്യം ലഭിച്ചു? ഈ വിഷയത്തെക്കുറിച്ചുള്ള ചിന്തകളും ചോദ്യങ്ങളും ഭൂമിയിൽ താൽക്കാലിക ജീവിതം നയിക്കുന്ന നമുക്കുണ്ടാകുന്നത് സ്വാഭാവികമാണ്.
ഖുർആൻ വിവരിക്കുന്ന മരണം ഇങ്ങനെയാണ്: മരണാസന്ന സമയം ഒരു മാലാഖ വന്ന് നമ്മുടെ ആത്മാവിനെയെടുക്കും. ആ സമയം മരണാസന്നനായ വ്യക്തികൾ കടന്നു പോകുന്ന അവസ്ഥയെ 'സകാറാത്തുൽ മൌത്ത്' എന്ന് പറയും. പിന്നീട് പ്രതിഫല ദിനത്തിൽ ഓരോ മനുഷ്യർക്കും അവർ ഭൂമിയിൽ ചെയ്ത സൽക്കർമങ്ങളുടെയും പാപങ്ങളുടെയും കണക്കുകൾ കാണിച്ച് കൊടുക്കും.
ഇപ്പോൾ, മരണം എന്ന കവാടം കടന്ന് അവർ മറ്റൊരു ലോകത്തേക്ക് എത്തിയിരിക്കുന്നു. എല്ലാവരും സത്യം 'മനസ്സിലാക്കുന്ന' അത്ഭുത ലോകത്തേക്ക്. ഈ വ്യക്തമായ ചിത്രം ഒരു മുസ്ലിമിനെ മരണ ഭയത്തിൽ നിന്നും അകറ്റുന്നു. അവർ അവരുടെ ഉത്തരവാദിത്വത്തെപ്പറ്റി നന്നായി മനസ്സിലാക്കി. സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം അടങ്ങുന്ന പ്രപഞ്ചം വെറും പരീക്ഷണം മാത്രമാണെന്ന സത്യത്തെ ഉൾക്കൊണ്ടു.
ഇത് തന്നെയാണ് ഫലസതീൻ ജനത മരണത്തെ എന്തുകൊണ്ട് ഭയക്കുന്നില്ല എന്ന ചോദ്യത്തിന്‍റെ ഉത്തരം. ഏഴാകാശങ്ങളുടെയും ഭൂയിയുടെയും സർവ്വ ജന്തുജാലങ്ങളുടെയും സൃഷ്ടാവായ അല്ലാഹുവിലുള്ള വിശ്വാസം. എല്ലാമാറിയുന്ന അല്ലാഹു ഇറക്കിയ ഖുർആനിലുള്ള വിശ്വാസം. ജീവിതമാകുന്ന പരീക്ഷ ഏറ്റവും നന്നായി എഴുതുവാൻ അവർ ഇഷ്ടപ്പെടുന്നു.
മുസ്ലീംകളുടെ പ്രതീക്ഷകൾ മുഴുവൻ ആ പ്രതിഫല ദിനത്തിലാണ്. സ്വർഗം ലക്ഷ്യം വെച്ച് കൊണ്ട്, യഥാർത്ഥ ജീവിതത്തിലേക്കുള്ള മുന്നൊരുക്കങ്ങൾ നടത്തിക്കൊണ്ട്, വിധികർത്താക്കളിൽവെച്ച് ഏറ്റവും വലിയ വിധികർത്താവായ അല്ലാഹുവിൽ നിന്ന് കിട്ടാൻ പോകുന്ന പ്രതിഫം ആഗ്രഹിച്ച് കൊണ്ടവർ ഇവിടെ വസിക്കുന്നു. ഈ മനോഭാവം അടിയുറച്ചതായിക്കൊണ്ട് മുസ്ലീംമനസ്സുകളിൽ ഉള്ളിടത്തോളം കാലം അവർ മരണത്തെ ഭയക്കില്ല
വ്യത്യസ്ത ആദർശങ്ങളിൽ വിശ്വസിക്കുന്നവർ പോലും മരണത്തെക്കുറിച്ചുള്ള ഭയത്തിൽ ഐക്യപ്പെന്നു. മരണം അവസാനമെന്ന് വിശ്വാസിക്കുന്നവരാണോ, അതോ മരണാനന്തര ജീവിതത്തിൽ വിശ്വാസിക്കുന്നവരാണോ മരണത്തെ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത്? മരണത്തെ ഭയമില്ലാത്തവർക്ക് എങ്ങനെ ആ ധൈര്യം ലഭിച്ചു? ഈ വിഷയത്തെക്കുറിച്ചുള്ള ചിന്തകളും ചോദ്യങ്ങളും ഭൂമിയിൽ താൽക്കാലിക ജീവിതം നയിക്കുന്ന നമുക്കുണ്ടാകുന്നത് സ്വാഭാവികമാണ്.
ഖുർആൻ വിവരിക്കുന്ന മരണം ഇങ്ങനെയാണ്: മരണാസന്ന സമയം ഒരു മാലാഖ വന്ന് നമ്മുടെ ആത്മാവിനെയെടുക്കും. ആ സമയം മരണാസന്നനായ വ്യക്തികൾ കടന്നു പോകുന്ന അവസ്ഥയെ 'സകാറാത്തുൽ മൌത്ത്' എന്ന് പറയും. പിന്നീട് പ്രതിഫല ദിനത്തിൽ ഓരോ മനുഷ്യർക്കും അവർ ഭൂമിയിൽ ചെയ്ത സൽക്കർമങ്ങളുടെയും പാപങ്ങളുടെയും കണക്കുകൾ കാണിച്ച് കൊടുക്കും.
ഇപ്പോൾ, മരണം എന്ന കവാടം കടന്ന് അവർ മറ്റൊരു ലോകത്തേക്ക് എത്തിയിരിക്കുന്നു. എല്ലാവരും സത്യം 'മനസ്സിലാക്കുന്ന' അത്ഭുത ലോകത്തേക്ക്. ഈ വ്യക്തമായ ചിത്രം ഒരു മുസ്ലിമിനെ മരണ ഭയത്തിൽ നിന്നും അകറ്റുന്നു. അവർ അവരുടെ ഉത്തരവാദിത്വത്തെപ്പറ്റി നന്നായി മനസ്സിലാക്കി. സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം അടങ്ങുന്ന പ്രപഞ്ചം വെറും പരീക്ഷണം മാത്രമാണെന്ന സത്യത്തെ ഉൾക്കൊണ്ടു.
ഇത് തന്നെയാണ് ഫലസതീൻ ജനത മരണത്തെ എന്തുകൊണ്ട് ഭയക്കുന്നില്ല എന്ന ചോദ്യത്തിന്‍റെ ഉത്തരം. ഏഴാകാശങ്ങളുടെയും ഭൂയിയുടെയും സർവ്വ ജന്തുജാലങ്ങളുടെയും സൃഷ്ടാവായ അല്ലാഹുവിലുള്ള വിശ്വാസം. എല്ലാമാറിയുന്ന അല്ലാഹു ഇറക്കിയ ഖുർആനിലുള്ള വിശ്വാസം. ജീവിതമാകുന്ന പരീക്ഷ ഏറ്റവും നന്നായി എഴുതുവാൻ അവർ ഇഷ്ടപ്പെടുന്നു.
മുസ്ലീംകളുടെ പ്രതീക്ഷകൾ മുഴുവൻ ആ പ്രതിഫല ദിനത്തിലാണ്. സ്വർഗം ലക്ഷ്യം വെച്ച് കൊണ്ട്, യഥാർത്ഥ ജീവിതത്തിലേക്കുള്ള മുന്നൊരുക്കങ്ങൾ നടത്തിക്കൊണ്ട്, വിധികർത്താക്കളിൽവെച്ച് ഏറ്റവും വലിയ വിധികർത്താവായ അല്ലാഹുവിൽ നിന്ന് കിട്ടാൻ പോകുന്ന പ്രതിഫം ആഗ്രഹിച്ച് കൊണ്ടവർ ഇവിടെ വസിക്കുന്നു. ഈ മനോഭാവം അടിയുറച്ചതായിക്കൊണ്ട് മുസ്ലീംമനസ്സുകളിൽ ഉള്ളിടത്തോളം കാലം അവർ മരണത്തെ ഭയക്കില്ല





Raziel basheer
Raziel basheer



