Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

ഇനിയും എത്ര പള്ളികൾ?

ഇനിയും എത്ര പള്ളികൾ?

Hadi Ameen V.S

ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഭരികുന്ന സ്വേച്ഛാധിപതികൾ, അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മുസ്ലീം പള്ളികളെ  ആക്രമിക്കുകയും പൊളിക്കുകയും ചെയ്യുന്നത് ഇപ്പോൾ വർദ്ധിച്ചിരിക്കുന്നു. ആഗോള പ്രാധാന്യമുള്ള താജ് മഹലിനെതിരെയും തീവ്ര ഹിന്ദു വലത് പക്ഷ സംഘടനകൾ യാതൊരു തെളിവും കൂടാതെ 'ഇത് നമ്മളുടേതാണെന്ന്' അവകാശപ്പെടുന്നു. ബാബരി മസ്ജിദ്, ഗ്യാൻവാപി മസ്ജിദ്, ഷാഹി മസ്ജിദ്, കമാൽ മൗല മസ്ജിദ് തുടങ്ങിയ നിരവധി പള്ളികൾ തകർക്കുകയും മുസ്ലീംകളുടെ പൌരത്വത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് ഇന്ത്യയെ രാമരാജ്യമാക്കി മാറ്റാനുള്ള അജണ്ടയുടെ ആദ്യ പടി മാത്രമായിട്ടാണ് നാം കാണേണ്ടത്. ഇതുപോലെ ഏതൊരു പള്ളിക്ക് നേരെയും വിരൽ ചൂണ്ടി അതിനടിയിൽ ഒരു ക്ഷേത്രമുണ്ടായിരുന്നു എന്ന് വാദിക്കാനും, എ.എസ്.ഐ (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) യുടെ സഹായം കൊണ്ട് കള്ളത്തെളിവുകൾ സൃഷ്ടിച്ച് അവിടെ പൂജ നടത്താനും ഈ തീവ്ര സംഘത്തിന് പറ്റും. 

ഇന്ത്യൻ മുസ്ലീംകളുടെ പള്ളികൾ ഒരു ചോദ്യ ചിഹ്നമായി മാറിയിരിക്കുന്നു. ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന ഹിന്ദു ഘോഷ യാത്രകളിൽ മുസ്ലീം പള്ളികൾക്ക് നേരെ അശ്ലീല മുദ്രാവാക്യങ്ങൾ വിളിക്കുകയും, പള്ളികളിൽ കാവി പതാകകൾ സ്ഥാപിക്കുകയും ചെയ്യുന്നത് സര്‍വ്വ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. 1992 ഡിസംബർ 6-ന്, ബാബരി മസ്ജിദ് അനധികൃതമായി തകർത്തതിനെ ചരിത്രത്തിനെതിരായുള്ള  നിശബ്ദ യുദ്ധമായിട്ടാണ് കാണേണ്ടത്. വൈവിദ്യമാർന്ന ഇന്ത്യയിലെ നഗരങ്ങൾ അക്രമാസക്തിയുള്ള നഗരങ്ങളായി രൂപാന്തരപ്പെട്ടു. 

"1992 ഡിസംബർ 6-ന്, ബാബരി മസ്ജിദ് അനധികൃതമായി തകർത്തതിനെ ചരിത്രത്തിനെതിരായുള്ള  നിശബ്ദ യുദ്ധമായിട്ടാണ് കാണേണ്ടത്". 

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഒരു പള്ളിക്ക് നേരെയുണ്ടായിരുന്ന ആക്രമങ്ങൾക്ക് നേതൃത്വം കൊടുത്തത്,  സംഭാജിരാജെ ഛത്രപതി - 2016 ജൂൺ 11-ന് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയാണ് ഇയാളെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത് - ആണ്. അവിടെയുള്ള മുസ്ലീം നേതാക്കളും എൻ.സി.പി നേതാവ് ശരത് പവാറും 'സംഭാജിരാജെ ഛത്രപതി'വിനെ അറസ്റ്റ് ചെയ്യുവാൻ ആവശ്യപ്പെട്ടിരിന്നുവെങ്കിലും അയാൾ സ്വയം വന്ന് കുറ്റം സമ്മതിക്കുകയാണുണ്ടായത്. എങ്കിലും, വെറും 4 മണിക്കൂർ മാത്രം സ്റ്റേഷനിൽ ഇരുത്തി എന്നല്ലാതെ വേറൊരു നടപടിയും പോലീസ് എടുത്തിട്ടില്ല. കോടതികളും ഭരണകൂടവും നടത്തുന്ന ആക്രമണങ്ങളിൽ മുസ്ലീംകൾ ഇരയാകുന്ന അവസ്ഥ നമുക്ക് ചുറ്റും കാണാം. എ.എസ്.ഐ യുടെ സഹായം വേണമെന്ന് പറഞ്ഞാൽ അത് ലഭിക്കാനുള്ള എല്ലാ നിയമങ്ങളും നിലവിൽ നമ്മുടെ നാട്ടിൽ ഉണ്ട്.

"ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന ഹിന്ദു ഘോഷ യാത്രകളിൽ മുസ്ലീം പള്ളികൾക്ക് നേരെ അശ്ലീല മുദ്രാവാക്യങ്ങൾ വിളിക്കുകയും, പള്ളികളിൽ കാവി പതാകകൾ സ്ഥാപിക്കുകയും ചെയ്യുന്നത് സര്‍വ്വ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. 1992 ഡിസംബർ 6-ന്, ബാബരി മസ്ജിദ് അനധികൃതമായി തകർത്തതിനെ ചരിത്രത്തിനെതിരായുള്ള  നിശബ്ദ യുദ്ധമായിട്ടാണ് കാണേണ്ടത് "

ഇത്തരത്തിലുള്ള അനീതികളും അനാചാരങ്ങളും നിലവിലുള്ള രാജ്യത്തെയാണ് ലോകം ഒന്നാകെ ജനാധിപത്യ രാജ്യമെന്ന് വിളിക്കുന്നത്.

"6 December continues "@mieknathshinde @Dev_Fadnavis under your government a Masjid is attacked by a Mob,this is an attack on Rule of Law but your government is not concerned.

Muslims of Maharashtra must reply through Ballot by ensuring your party MIM candidates win the forthcoming elections to stop the Mobs and the political leaders & parties who give them patronage and support and remember the Silence of parties who are claiming they won "Moral victory" - Asaduddin Owaisi

ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഭരികുന്ന സ്വേച്ഛാധിപതികൾ, അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മുസ്ലീം പള്ളികളെ  ആക്രമിക്കുകയും പൊളിക്കുകയും ചെയ്യുന്നത് ഇപ്പോൾ വർദ്ധിച്ചിരിക്കുന്നു. ആഗോള പ്രാധാന്യമുള്ള താജ് മഹലിനെതിരെയും തീവ്ര ഹിന്ദു വലത് പക്ഷ സംഘടനകൾ യാതൊരു തെളിവും കൂടാതെ 'ഇത് നമ്മളുടേതാണെന്ന്' അവകാശപ്പെടുന്നു. ബാബരി മസ്ജിദ്, ഗ്യാൻവാപി മസ്ജിദ്, ഷാഹി മസ്ജിദ്, കമാൽ മൗല മസ്ജിദ് തുടങ്ങിയ നിരവധി പള്ളികൾ തകർക്കുകയും മുസ്ലീംകളുടെ പൌരത്വത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് ഇന്ത്യയെ രാമരാജ്യമാക്കി മാറ്റാനുള്ള അജണ്ടയുടെ ആദ്യ പടി മാത്രമായിട്ടാണ് നാം കാണേണ്ടത്. ഇതുപോലെ ഏതൊരു പള്ളിക്ക് നേരെയും വിരൽ ചൂണ്ടി അതിനടിയിൽ ഒരു ക്ഷേത്രമുണ്ടായിരുന്നു എന്ന് വാദിക്കാനും, എ.എസ്.ഐ (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) യുടെ സഹായം കൊണ്ട് കള്ളത്തെളിവുകൾ സൃഷ്ടിച്ച് അവിടെ പൂജ നടത്താനും ഈ തീവ്ര സംഘത്തിന് പറ്റും. 

ഇന്ത്യൻ മുസ്ലീംകളുടെ പള്ളികൾ ഒരു ചോദ്യ ചിഹ്നമായി മാറിയിരിക്കുന്നു. ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന ഹിന്ദു ഘോഷ യാത്രകളിൽ മുസ്ലീം പള്ളികൾക്ക് നേരെ അശ്ലീല മുദ്രാവാക്യങ്ങൾ വിളിക്കുകയും, പള്ളികളിൽ കാവി പതാകകൾ സ്ഥാപിക്കുകയും ചെയ്യുന്നത് സര്‍വ്വ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. 1992 ഡിസംബർ 6-ന്, ബാബരി മസ്ജിദ് അനധികൃതമായി തകർത്തതിനെ ചരിത്രത്തിനെതിരായുള്ള  നിശബ്ദ യുദ്ധമായിട്ടാണ് കാണേണ്ടത്. വൈവിദ്യമാർന്ന ഇന്ത്യയിലെ നഗരങ്ങൾ അക്രമാസക്തിയുള്ള നഗരങ്ങളായി രൂപാന്തരപ്പെട്ടു. 

"1992 ഡിസംബർ 6-ന്, ബാബരി മസ്ജിദ് അനധികൃതമായി തകർത്തതിനെ ചരിത്രത്തിനെതിരായുള്ള  നിശബ്ദ യുദ്ധമായിട്ടാണ് കാണേണ്ടത്". 

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഒരു പള്ളിക്ക് നേരെയുണ്ടായിരുന്ന ആക്രമങ്ങൾക്ക് നേതൃത്വം കൊടുത്തത്,  സംഭാജിരാജെ ഛത്രപതി - 2016 ജൂൺ 11-ന് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയാണ് ഇയാളെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത് - ആണ്. അവിടെയുള്ള മുസ്ലീം നേതാക്കളും എൻ.സി.പി നേതാവ് ശരത് പവാറും 'സംഭാജിരാജെ ഛത്രപതി'വിനെ അറസ്റ്റ് ചെയ്യുവാൻ ആവശ്യപ്പെട്ടിരിന്നുവെങ്കിലും അയാൾ സ്വയം വന്ന് കുറ്റം സമ്മതിക്കുകയാണുണ്ടായത്. എങ്കിലും, വെറും 4 മണിക്കൂർ മാത്രം സ്റ്റേഷനിൽ ഇരുത്തി എന്നല്ലാതെ വേറൊരു നടപടിയും പോലീസ് എടുത്തിട്ടില്ല. കോടതികളും ഭരണകൂടവും നടത്തുന്ന ആക്രമണങ്ങളിൽ മുസ്ലീംകൾ ഇരയാകുന്ന അവസ്ഥ നമുക്ക് ചുറ്റും കാണാം. എ.എസ്.ഐ യുടെ സഹായം വേണമെന്ന് പറഞ്ഞാൽ അത് ലഭിക്കാനുള്ള എല്ലാ നിയമങ്ങളും നിലവിൽ നമ്മുടെ നാട്ടിൽ ഉണ്ട്.

"ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന ഹിന്ദു ഘോഷ യാത്രകളിൽ മുസ്ലീം പള്ളികൾക്ക് നേരെ അശ്ലീല മുദ്രാവാക്യങ്ങൾ വിളിക്കുകയും, പള്ളികളിൽ കാവി പതാകകൾ സ്ഥാപിക്കുകയും ചെയ്യുന്നത് സര്‍വ്വ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. 1992 ഡിസംബർ 6-ന്, ബാബരി മസ്ജിദ് അനധികൃതമായി തകർത്തതിനെ ചരിത്രത്തിനെതിരായുള്ള  നിശബ്ദ യുദ്ധമായിട്ടാണ് കാണേണ്ടത് "

ഇത്തരത്തിലുള്ള അനീതികളും അനാചാരങ്ങളും നിലവിലുള്ള രാജ്യത്തെയാണ് ലോകം ഒന്നാകെ ജനാധിപത്യ രാജ്യമെന്ന് വിളിക്കുന്നത്.

"6 December continues "@mieknathshinde @Dev_Fadnavis under your government a Masjid is attacked by a Mob,this is an attack on Rule of Law but your government is not concerned.

Muslims of Maharashtra must reply through Ballot by ensuring your party MIM candidates win the forthcoming elections to stop the Mobs and the political leaders & parties who give them patronage and support and remember the Silence of parties who are claiming they won "Moral victory" - Asaduddin Owaisi

ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഭരികുന്ന സ്വേച്ഛാധിപതികൾ, അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മുസ്ലീം പള്ളികളെ  ആക്രമിക്കുകയും പൊളിക്കുകയും ചെയ്യുന്നത് ഇപ്പോൾ വർദ്ധിച്ചിരിക്കുന്നു. ആഗോള പ്രാധാന്യമുള്ള താജ് മഹലിനെതിരെയും തീവ്ര ഹിന്ദു വലത് പക്ഷ സംഘടനകൾ യാതൊരു തെളിവും കൂടാതെ 'ഇത് നമ്മളുടേതാണെന്ന്' അവകാശപ്പെടുന്നു. ബാബരി മസ്ജിദ്, ഗ്യാൻവാപി മസ്ജിദ്, ഷാഹി മസ്ജിദ്, കമാൽ മൗല മസ്ജിദ് തുടങ്ങിയ നിരവധി പള്ളികൾ തകർക്കുകയും മുസ്ലീംകളുടെ പൌരത്വത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് ഇന്ത്യയെ രാമരാജ്യമാക്കി മാറ്റാനുള്ള അജണ്ടയുടെ ആദ്യ പടി മാത്രമായിട്ടാണ് നാം കാണേണ്ടത്. ഇതുപോലെ ഏതൊരു പള്ളിക്ക് നേരെയും വിരൽ ചൂണ്ടി അതിനടിയിൽ ഒരു ക്ഷേത്രമുണ്ടായിരുന്നു എന്ന് വാദിക്കാനും, എ.എസ്.ഐ (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) യുടെ സഹായം കൊണ്ട് കള്ളത്തെളിവുകൾ സൃഷ്ടിച്ച് അവിടെ പൂജ നടത്താനും ഈ തീവ്ര സംഘത്തിന് പറ്റും. 

ഇന്ത്യൻ മുസ്ലീംകളുടെ പള്ളികൾ ഒരു ചോദ്യ ചിഹ്നമായി മാറിയിരിക്കുന്നു. ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന ഹിന്ദു ഘോഷ യാത്രകളിൽ മുസ്ലീം പള്ളികൾക്ക് നേരെ അശ്ലീല മുദ്രാവാക്യങ്ങൾ വിളിക്കുകയും, പള്ളികളിൽ കാവി പതാകകൾ സ്ഥാപിക്കുകയും ചെയ്യുന്നത് സര്‍വ്വ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. 1992 ഡിസംബർ 6-ന്, ബാബരി മസ്ജിദ് അനധികൃതമായി തകർത്തതിനെ ചരിത്രത്തിനെതിരായുള്ള  നിശബ്ദ യുദ്ധമായിട്ടാണ് കാണേണ്ടത്. വൈവിദ്യമാർന്ന ഇന്ത്യയിലെ നഗരങ്ങൾ അക്രമാസക്തിയുള്ള നഗരങ്ങളായി രൂപാന്തരപ്പെട്ടു. 

"1992 ഡിസംബർ 6-ന്, ബാബരി മസ്ജിദ് അനധികൃതമായി തകർത്തതിനെ ചരിത്രത്തിനെതിരായുള്ള  നിശബ്ദ യുദ്ധമായിട്ടാണ് കാണേണ്ടത്". 

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഒരു പള്ളിക്ക് നേരെയുണ്ടായിരുന്ന ആക്രമങ്ങൾക്ക് നേതൃത്വം കൊടുത്തത്,  സംഭാജിരാജെ ഛത്രപതി - 2016 ജൂൺ 11-ന് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയാണ് ഇയാളെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത് - ആണ്. അവിടെയുള്ള മുസ്ലീം നേതാക്കളും എൻ.സി.പി നേതാവ് ശരത് പവാറും 'സംഭാജിരാജെ ഛത്രപതി'വിനെ അറസ്റ്റ് ചെയ്യുവാൻ ആവശ്യപ്പെട്ടിരിന്നുവെങ്കിലും അയാൾ സ്വയം വന്ന് കുറ്റം സമ്മതിക്കുകയാണുണ്ടായത്. എങ്കിലും, വെറും 4 മണിക്കൂർ മാത്രം സ്റ്റേഷനിൽ ഇരുത്തി എന്നല്ലാതെ വേറൊരു നടപടിയും പോലീസ് എടുത്തിട്ടില്ല. കോടതികളും ഭരണകൂടവും നടത്തുന്ന ആക്രമണങ്ങളിൽ മുസ്ലീംകൾ ഇരയാകുന്ന അവസ്ഥ നമുക്ക് ചുറ്റും കാണാം. എ.എസ്.ഐ യുടെ സഹായം വേണമെന്ന് പറഞ്ഞാൽ അത് ലഭിക്കാനുള്ള എല്ലാ നിയമങ്ങളും നിലവിൽ നമ്മുടെ നാട്ടിൽ ഉണ്ട്.

"ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന ഹിന്ദു ഘോഷ യാത്രകളിൽ മുസ്ലീം പള്ളികൾക്ക് നേരെ അശ്ലീല മുദ്രാവാക്യങ്ങൾ വിളിക്കുകയും, പള്ളികളിൽ കാവി പതാകകൾ സ്ഥാപിക്കുകയും ചെയ്യുന്നത് സര്‍വ്വ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. 1992 ഡിസംബർ 6-ന്, ബാബരി മസ്ജിദ് അനധികൃതമായി തകർത്തതിനെ ചരിത്രത്തിനെതിരായുള്ള  നിശബ്ദ യുദ്ധമായിട്ടാണ് കാണേണ്ടത് "

ഇത്തരത്തിലുള്ള അനീതികളും അനാചാരങ്ങളും നിലവിലുള്ള രാജ്യത്തെയാണ് ലോകം ഒന്നാകെ ജനാധിപത്യ രാജ്യമെന്ന് വിളിക്കുന്നത്.

"6 December continues "@mieknathshinde @Dev_Fadnavis under your government a Masjid is attacked by a Mob,this is an attack on Rule of Law but your government is not concerned.

Muslims of Maharashtra must reply through Ballot by ensuring your party MIM candidates win the forthcoming elections to stop the Mobs and the political leaders & parties who give them patronage and support and remember the Silence of parties who are claiming they won "Moral victory" - Asaduddin Owaisi

15/07/2024 മഹാരാഷ്ട്രയിലെ രാസ ജമാ മസ്ജിദ് തകർക്കുന്ന ദൃശ്യം- (source: maktoobmedia.com)

15/07/2024 മഹാരാഷ്ട്രയിലെ രാസ ജമാ മസ്ജിദ് തകർക്കുന്ന ദൃശ്യം- (source: maktoobmedia.com)

Hadi Ameen V.S

Hadi Ameen V.S