

തിരസ്കരിക്കപ്പെടുന്ന ഇന്ത്യൻ മുസ്ലീംകൾ
തിരസ്കരിക്കപ്പെടുന്ന ഇന്ത്യൻ മുസ്ലീംകൾ




Khurram Murad





ഉമവി ഖലീഫ വലീദ് ഒന്നാമന്‍റെ കാലത്താണ് ഇസ്ലാം ഇന്ത്യയിൽ വ്യാപിക്കുന്നത്. അന്ന് മുതൽ 19-ആം നൂറ്റാണ്ട് വരെയുള്ള എല്ലാ മുസ്ലീം രാജാക്കന്മാരും ഇന്ത്യൻ സംസ്കാരത്തിനും നാഗരികതക്കും അതുല്യ പുരോഗതികളാണ് സമ്മാനിച്ചിട്ടുള്ളത്, ഇതിനെയൊക്കെയാണ് 10 വർഷം കൊണ്ട് സംഘ്പരിവാർ അവരുടേതാക്കി മാറ്റുകയോ ഉന്മൂലനം ചെയ്യുകയോ ചെയ്തത്. ഇത്പോലെ തന്നെയാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങളിൽ നേതൃതം വഹിച്ച മുസ്ലീം സമര പോരാളികളെ ചരിത്രത്തിൽ നിന്നും എടുത്ത് മാറ്റിയതും. ഇപ്പോൾ രാജ്യം ഓർക്കുന്ന പല മുസ്ലീം സമരനായകരും ഒന്നുകിൽ ഇന്ത്യൻ ദേശീയതയിലൂന്നിയവരോ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ പ്രവർത്തിച്ചവരോ ആയിരിക്കും.
ബ്രിട്ടീഷ് സൈന്യത്തിന് വേണ്ടി ജോലി ചെയ്യുകയും അവരെ സഹായിക്കുകയും അവർക്ക് വേണ്ടി ഒറ്റ് കൊടുക്കുകയും ചെയ്തിരുന്നു സവർണരെ പിന്തുണയ്ക്കുന്നത് നിറുത്തി 1857-ൽ ചില ഹിന്ദു സേനാനികൾ അധിനിവേശ ശക്തികൾക്കെതിരെ തിരിഞ്ഞപ്പോൾ അതിനെ ഒന്നാം സ്വാന്ത്ര്യ സമരമെന്ന പേരിലും പിന്നെ ശിപായി ലഹളയായും അറിയപ്പെട്ടു. എന്നാൽ ഒന്നാം സ്വാന്ത്ര്യ സമരത്തെ നയിച്ചിരുന്നത് അവസാന മുഗൾ ചക്രവർത്തി ബഹാദൂർഷാ സഫറും, കൂടെ മൗലവി അഹമ്മദുല്ല ഷാ എന്നിങ്ങനെ അതിന്‍റെ മുൻനിരയിൽ നിന്ന് പോരാടിയ അനേകം പേരിൽ അറിയപ്പെടുന്ന, അവധിൽ നിന്നും ബീഗം ഹസ്രത്ത് മഹൽ, കാൺപൂരിൽ നിന്നും നാനാ സാഹേബ്, മുസഫ്ഫർ നഗറിൽ നിന്നും അസ്ഗരി ബീഗം എന്നവരുമാണ്.
"പുതിയ ഇന്ത്യ വരുമ്പോൾ മുസ്ലീംകൾക്ക് ശരീഅത്ത് അനുസരിച്ച് ജീവിക്കാൻ പറ്റുമോ എന്ന ആശങ്കയായിരുന്നു അദ്ദേഹത്തെക്കൊണ്ട് അത് പറയിപ്പിച്ചത്. എന്നാൽ ഈ ആവശ്യത്തെ ഗാന്ധിജിയുൾപ്പടെ കോൺഗ്രസ്സിലെ ഹിന്ദു ദേശീയ വാദികൾ എതിർത്തു".
ബ്രിട്ടീഷിനെതിരെ ആദ്യമായി പോരാടിയത് ബംഗാൾ നവാബായിരുന്ന സിറാജുദ്ദൗള ആണ്. 1757-ലെ പ്ലാസി യുദ്ധത്തിൽ അധിനിവേഷകർ അദ്ദേഹത്തെ തോൽപ്പിച്ചിട്ടാണ് ഇന്ത്യയിൽ അവരുടെ അടിത്തറ ശക്തമാക്കിയത്. പിന്നീട് 18-ആം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ മൈസൂർ സുൽത്താൻമാരായ ഹൈദരലിയും ടിപ്പുവും രംഗ പ്രവേശനം നടത്തി. ഇവർ ദക്ഷിണേന്ത്യയിൽ നിന്നും ബ്രിട്ടീഷുകാരെ തുരുത്തിയോടിച്ച് അവിടം സാമൂഹിക പരിഷ്കരണങ്ങൾ നടപ്പിൽ വരുത്തി. ഇത് ഇവിടുത്തെ സവർണ ഹിന്ദുത്വ വാദികൾക്ക് ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് അവർ ടിപ്പുവിനെ മതഭ്രാന്തനായും വർഗീയവാദിയായും മുദ്രകുത്തി. പിന്നീടങ്ങോട്ട് കുറച്ച് മുന്നോട്ട് വന്നാൽ ഇസ്ലാമിക ഖിലാഫത്ത് തകർത്തതിന്‍റെ അലയൊലികളായി മലബാറിൽ ധാരാളം പ്രതിഷേധങ്ങളും മറ്റും അരങ്ങേറിയിരുന്നു. അതിൽ പ്രധാനപ്പെട്ടതായിരുന്നു ആലി മുസ്ലിയാരുടെയും വാരിയൻ കുന്നന്‍റെയും 'മലയാള രാജ്യം', ബ്രിട്ടീഷ് സാമ്രാജിത്വ ശക്തിക്കെതിരെ സായുധ പോരാട്ടം നടത്തിയ മാപ്പിള മലയാളികൾക്ക് നിയമവ്യവസ്ഥയും ക്രമസമാധാനസേനയും ഗവർൺമെന്‍റും ഉള്ള സ്വതന്ത്ര രാജ്യം. ബ്രിട്ടീഷ് അടിത്തറ മാന്തിയ അനേകം മുസ്ലീം പണ്ഡിതന്മാരുമുണ്ടായിരുന്നു. അതിൽ പെട്ട ഒരാളാണ് സയ്യിദ് അബുൽ അഅ്ലാ മൌദൂദി. സാമ്രാജ്യത്വത്തിൻ്റെ അടിസ്ഥാന തത്ത്വങ്ങളെ പൊളിച്ച് കൊണ്ടെഴുതി മുസ്ലീംകളിൽ കൊളോണിയൽ വിരുദ്ധ നിലപാടുകൾ സൃഷ്ടിച്ചു. അതുപോലെ, 'സ്വദേശാഭിമാനി' എന്ന പത്രത്തിന്‍റെ സ്ഥാപകനായ വക്കം അബ്ദുൽ ഖാദർ മൗലവി തന്‍റെ പത്രത്തിലൂടെ ബ്രിട്ടീഷ് വിരുദ്ധ നിലപാടുകൾ പ്രചരിപ്പിച്ചു. ഇത് അന്നത്തെ തിരുവിതാംകൂറിനെ ശക്തമായി സ്വാധീനിച്ചു. പിന്നെ, ഇന്ത്യൻ ദേശീയ വാദി 'ആയിരുന്ന' അല്ലാമാ ഇഖ്ബാൽ ബ്രിട്ടീഷ് നയങ്ങൾക്കെതിരെ തുറന്നെഴുതി. ഇതിലൂടെയെല്ലാം അക്കാലത്തെ ഉലമാ-ഉമറാ ബന്ധങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള പോരാട്ടത്തിൽ മുസ്ലീംകളുടെ പങ്ക് വ്യക്തമാക്കുന്നു. ഈ ഉലമാ-ഉമാറാ ബന്ധങ്ങൾ തന്നെയായിരുന്നു സാമ്രാജ്യത്വ ശക്തികളെ എക്കാലത്തും കുഴപ്പത്തിലാക്കിയത്.

ഇത് കൂടാതെ ദേശീയ-ജനാതിപത്യവാദക്കാരായിരുന്ന മുസ്ലീം ലീഗിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലും നിന്ന് കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തെ പോരാടിയ മുസ്ലീം നേതാക്കളുമുണ്ട്. അഹിംസയിലൂന്നിക്കൊണ്ട് ഹിന്ദു-മുസ്ലീം ഐക്യത്തിന് വേണ്ടി പ്രവർത്തിച്ചവരിൽ പ്രധാനിയായിരുന്നു മുസ്ലീം ലീഗിന്‍റെ മുഹമ്മദലി ജിന്ന, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ അബുൽ കലാം ആസാദ്, ഖാൻ അബ്ദുൽ ഗാഫർ ഖാൻ, അബ്ബാസ് തയ്യിബ്‌ജി, മുഖ്താർ അഹമ്മദ് അൻസാരി, ഹക്കീം അജ്‌മൽഖാൻ, മഹമൂദ് അൽ ഹസൻ, ഡോ. ആബിദ് ഹസൻ, അശ്ഫാഖുല്ല ഖാൻ തുടങ്ങിയ നിരവധി പേർ.
"പൊതു ഇടങ്ങൾ തൊട്ട് ചരിത്രം വരെയും കാവി വൽക്കരിച്ച് കൊണ്ട് ക്രൂര അജണ്ടകൾ നടപ്പിലാക്കുന്ന സംഘ് ഭരണാധികാരികൾ ആരുടെ സ്വാതന്ത്ര്യത്തെയാണ് ആഗസ്റ്റ് 15-ന് ആഘോഷിച്ചത്?"
ബ്രിട്ടീഷ് അധികാരത്തിന്‍റെ അവസാന ഘട്ടത്തിൽ മുഹമ്മദലി ജിന്ന ഒരു നിബന്ധന മുന്നോട്ട് വെച്ചായിരുന്നു- പുതിയ ഇന്ത്യ നിലവിൽ വരുമ്പോൾ മുസ്ലീംകൾക്ക് സ്വന്തമായി ശരീഅത്ത് (ഇസ്ലാമിക നിയമ വ്യവസ്ഥ) പരമാധികാരം നല്കണം എന്ന്. പുതിയ ഇന്ത്യ വരുമ്പോൾ മുസ്ലീംകൾക്ക് ശരീഅത്ത് അനുസരിച്ച് ജീവിക്കാൻ പറ്റുമോ എന്ന ആശങ്കയായിരുന്നു അദ്ദേഹത്തെക്കൊണ്ട് അത് പറയിപ്പിച്ചത്. എന്നാൽ ഈ ആവശ്യത്തെ ഗാന്ധിജിയുൾപ്പടെ കോൺഗ്രസ്സിലെ ഹിന്ദു ദേശീയ വാദികൾ എതിർത്തു. ഇതിന് മറ്റൊരു മാർഗ്ഗമായിരുന്നു ദ്വിരാഷ്ട്രം. ഇത് ശെരിയായിരുന്നുവോ തെറ്റായിരുന്നുവോ എന്ന വിഷയത്തിൽ നീണ്ട ചർച്ചകൾ നടന്ന് കൊണ്ടിരിക്കുന്നുണ്ട്. പക്ഷെ ഈ വാദത്തിന് പൂർണ യോജിപ്പ് ബ്രിട്ടീഷ് പ്രകടിപ്പിച്ചിരുന്നു. ദക്ഷിണേഷ്യ വിടുന്നതിന് മുമ്പായി ബാക്കി വെച്ച അവസാന വർഗീയ വിഭചനം. എന്നിട്ട് ഇന്ത്യ-പാകിസ്താൻ എന്ന രണ്ട് വിരുദ്ധ രാജ്യങ്ങൾക്ക് പിറവി കൊടുത്തു, രണ്ട് ഭാഗത്ത് നിന്നും അഭയാർത്ഥി പാലായനം നടന്നു . ആഗസ്റ്റ് മാസം കേവലം സ്വാതന്ത്ര്യത്തെ ഓർമ്മിപ്പിക്കുന്ന മാസം മാത്രമല്ല, ഉറ്റവർ രണ്ടായി വിഭജിക്കപ്പെട്ടതിന്‍റെ മുഹൂർത്തത്തിന്‍റെ സ്മരണ കൂടിയാണ്.
ഇതിന്‍റെയൊക്കെ ഒടുവിൽ ഇന്ത്യ 1947 ആഗസ്റ്റ് 15-ന് ബ്രിട്ടീഷാധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയെങ്കിലും, പിന്നീട് ഇവിടം ആധിപത്യം നേടിയവർ മുസ്ലീംകളോടും പിന്നാക്ക വിഭാഗങ്ങളോടും സത്യം വിളിച്ച് പറയുന്നവരോടും എങ്ങനെയാണ് പെരുമാറിയാതെന്ന് നാം കാണുന്നില്ലേ? പൊതു ഇടങ്ങൾ തൊട്ട് ചരിത്രം വരെയും കാവി വൽക്കരിച്ച് കൊണ്ട് ക്രൂര അജണ്ടകൾ നടപ്പിലാക്കുന്ന സംഘ് ഭരണാധികാരികൾ ആരുടെ സ്വാതന്ത്ര്യത്തെയാണ് ആഗസ്റ്റ് 15-ന് ആഘോഷിച്ചത്? സംഘപരിവാറിന്‍റെ ആധിപത്യം നിറുത്തലാക്കാൻ ഇന്നത്തെ മുസ്ലീം ഉമ്മത്തിന് കഴിയുമെന്ന് പ്രത്യാശിക്കുന്നു.
ഉമവി ഖലീഫ വലീദ് ഒന്നാമന്‍റെ കാലത്താണ് ഇസ്ലാം ഇന്ത്യയിൽ വ്യാപിക്കുന്നത്. അന്ന് മുതൽ 19-ആം നൂറ്റാണ്ട് വരെയുള്ള എല്ലാ മുസ്ലീം രാജാക്കന്മാരും ഇന്ത്യൻ സംസ്കാരത്തിനും നാഗരികതക്കും അതുല്യ പുരോഗതികളാണ് സമ്മാനിച്ചിട്ടുള്ളത്, ഇതിനെയൊക്കെയാണ് 10 വർഷം കൊണ്ട് സംഘ്പരിവാർ അവരുടേതാക്കി മാറ്റുകയോ ഉന്മൂലനം ചെയ്യുകയോ ചെയ്തത്. ഇത്പോലെ തന്നെയാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങളിൽ നേതൃതം വഹിച്ച മുസ്ലീം സമര പോരാളികളെ ചരിത്രത്തിൽ നിന്നും എടുത്ത് മാറ്റിയതും. ഇപ്പോൾ രാജ്യം ഓർക്കുന്ന പല മുസ്ലീം സമരനായകരും ഒന്നുകിൽ ഇന്ത്യൻ ദേശീയതയിലൂന്നിയവരോ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ പ്രവർത്തിച്ചവരോ ആയിരിക്കും.
ബ്രിട്ടീഷ് സൈന്യത്തിന് വേണ്ടി ജോലി ചെയ്യുകയും അവരെ സഹായിക്കുകയും അവർക്ക് വേണ്ടി ഒറ്റ് കൊടുക്കുകയും ചെയ്തിരുന്നു സവർണരെ പിന്തുണയ്ക്കുന്നത് നിറുത്തി 1857-ൽ ചില ഹിന്ദു സേനാനികൾ അധിനിവേശ ശക്തികൾക്കെതിരെ തിരിഞ്ഞപ്പോൾ അതിനെ ഒന്നാം സ്വാന്ത്ര്യ സമരമെന്ന പേരിലും പിന്നെ ശിപായി ലഹളയായും അറിയപ്പെട്ടു. എന്നാൽ ഒന്നാം സ്വാന്ത്ര്യ സമരത്തെ നയിച്ചിരുന്നത് അവസാന മുഗൾ ചക്രവർത്തി ബഹാദൂർഷാ സഫറും, കൂടെ മൗലവി അഹമ്മദുല്ല ഷാ എന്നിങ്ങനെ അതിന്‍റെ മുൻനിരയിൽ നിന്ന് പോരാടിയ അനേകം പേരിൽ അറിയപ്പെടുന്ന, അവധിൽ നിന്നും ബീഗം ഹസ്രത്ത് മഹൽ, കാൺപൂരിൽ നിന്നും നാനാ സാഹേബ്, മുസഫ്ഫർ നഗറിൽ നിന്നും അസ്ഗരി ബീഗം എന്നവരുമാണ്.
"പുതിയ ഇന്ത്യ വരുമ്പോൾ മുസ്ലീംകൾക്ക് ശരീഅത്ത് അനുസരിച്ച് ജീവിക്കാൻ പറ്റുമോ എന്ന ആശങ്കയായിരുന്നു അദ്ദേഹത്തെക്കൊണ്ട് അത് പറയിപ്പിച്ചത്. എന്നാൽ ഈ ആവശ്യത്തെ ഗാന്ധിജിയുൾപ്പടെ കോൺഗ്രസ്സിലെ ഹിന്ദു ദേശീയ വാദികൾ എതിർത്തു".
ബ്രിട്ടീഷിനെതിരെ ആദ്യമായി പോരാടിയത് ബംഗാൾ നവാബായിരുന്ന സിറാജുദ്ദൗള ആണ്. 1757-ലെ പ്ലാസി യുദ്ധത്തിൽ അധിനിവേഷകർ അദ്ദേഹത്തെ തോൽപ്പിച്ചിട്ടാണ് ഇന്ത്യയിൽ അവരുടെ അടിത്തറ ശക്തമാക്കിയത്. പിന്നീട് 18-ആം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ മൈസൂർ സുൽത്താൻമാരായ ഹൈദരലിയും ടിപ്പുവും രംഗ പ്രവേശനം നടത്തി. ഇവർ ദക്ഷിണേന്ത്യയിൽ നിന്നും ബ്രിട്ടീഷുകാരെ തുരുത്തിയോടിച്ച് അവിടം സാമൂഹിക പരിഷ്കരണങ്ങൾ നടപ്പിൽ വരുത്തി. ഇത് ഇവിടുത്തെ സവർണ ഹിന്ദുത്വ വാദികൾക്ക് ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് അവർ ടിപ്പുവിനെ മതഭ്രാന്തനായും വർഗീയവാദിയായും മുദ്രകുത്തി. പിന്നീടങ്ങോട്ട് കുറച്ച് മുന്നോട്ട് വന്നാൽ ഇസ്ലാമിക ഖിലാഫത്ത് തകർത്തതിന്‍റെ അലയൊലികളായി മലബാറിൽ ധാരാളം പ്രതിഷേധങ്ങളും മറ്റും അരങ്ങേറിയിരുന്നു. അതിൽ പ്രധാനപ്പെട്ടതായിരുന്നു ആലി മുസ്ലിയാരുടെയും വാരിയൻ കുന്നന്‍റെയും 'മലയാള രാജ്യം', ബ്രിട്ടീഷ് സാമ്രാജിത്വ ശക്തിക്കെതിരെ സായുധ പോരാട്ടം നടത്തിയ മാപ്പിള മലയാളികൾക്ക് നിയമവ്യവസ്ഥയും ക്രമസമാധാനസേനയും ഗവർൺമെന്‍റും ഉള്ള സ്വതന്ത്ര രാജ്യം. ബ്രിട്ടീഷ് അടിത്തറ മാന്തിയ അനേകം മുസ്ലീം പണ്ഡിതന്മാരുമുണ്ടായിരുന്നു. അതിൽ പെട്ട ഒരാളാണ് സയ്യിദ് അബുൽ അഅ്ലാ മൌദൂദി. സാമ്രാജ്യത്വത്തിൻ്റെ അടിസ്ഥാന തത്ത്വങ്ങളെ പൊളിച്ച് കൊണ്ടെഴുതി മുസ്ലീംകളിൽ കൊളോണിയൽ വിരുദ്ധ നിലപാടുകൾ സൃഷ്ടിച്ചു. അതുപോലെ, 'സ്വദേശാഭിമാനി' എന്ന പത്രത്തിന്‍റെ സ്ഥാപകനായ വക്കം അബ്ദുൽ ഖാദർ മൗലവി തന്‍റെ പത്രത്തിലൂടെ ബ്രിട്ടീഷ് വിരുദ്ധ നിലപാടുകൾ പ്രചരിപ്പിച്ചു. ഇത് അന്നത്തെ തിരുവിതാംകൂറിനെ ശക്തമായി സ്വാധീനിച്ചു. പിന്നെ, ഇന്ത്യൻ ദേശീയ വാദി 'ആയിരുന്ന' അല്ലാമാ ഇഖ്ബാൽ ബ്രിട്ടീഷ് നയങ്ങൾക്കെതിരെ തുറന്നെഴുതി. ഇതിലൂടെയെല്ലാം അക്കാലത്തെ ഉലമാ-ഉമറാ ബന്ധങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള പോരാട്ടത്തിൽ മുസ്ലീംകളുടെ പങ്ക് വ്യക്തമാക്കുന്നു. ഈ ഉലമാ-ഉമാറാ ബന്ധങ്ങൾ തന്നെയായിരുന്നു സാമ്രാജ്യത്വ ശക്തികളെ എക്കാലത്തും കുഴപ്പത്തിലാക്കിയത്.

ഇത് കൂടാതെ ദേശീയ-ജനാതിപത്യവാദക്കാരായിരുന്ന മുസ്ലീം ലീഗിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലും നിന്ന് കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തെ പോരാടിയ മുസ്ലീം നേതാക്കളുമുണ്ട്. അഹിംസയിലൂന്നിക്കൊണ്ട് ഹിന്ദു-മുസ്ലീം ഐക്യത്തിന് വേണ്ടി പ്രവർത്തിച്ചവരിൽ പ്രധാനിയായിരുന്നു മുസ്ലീം ലീഗിന്‍റെ മുഹമ്മദലി ജിന്ന, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ അബുൽ കലാം ആസാദ്, ഖാൻ അബ്ദുൽ ഗാഫർ ഖാൻ, അബ്ബാസ് തയ്യിബ്‌ജി, മുഖ്താർ അഹമ്മദ് അൻസാരി, ഹക്കീം അജ്‌മൽഖാൻ, മഹമൂദ് അൽ ഹസൻ, ഡോ. ആബിദ് ഹസൻ, അശ്ഫാഖുല്ല ഖാൻ തുടങ്ങിയ നിരവധി പേർ.
"പൊതു ഇടങ്ങൾ തൊട്ട് ചരിത്രം വരെയും കാവി വൽക്കരിച്ച് കൊണ്ട് ക്രൂര അജണ്ടകൾ നടപ്പിലാക്കുന്ന സംഘ് ഭരണാധികാരികൾ ആരുടെ സ്വാതന്ത്ര്യത്തെയാണ് ആഗസ്റ്റ് 15-ന് ആഘോഷിച്ചത്?"
ബ്രിട്ടീഷ് അധികാരത്തിന്‍റെ അവസാന ഘട്ടത്തിൽ മുഹമ്മദലി ജിന്ന ഒരു നിബന്ധന മുന്നോട്ട് വെച്ചായിരുന്നു- പുതിയ ഇന്ത്യ നിലവിൽ വരുമ്പോൾ മുസ്ലീംകൾക്ക് സ്വന്തമായി ശരീഅത്ത് (ഇസ്ലാമിക നിയമ വ്യവസ്ഥ) പരമാധികാരം നല്കണം എന്ന്. പുതിയ ഇന്ത്യ വരുമ്പോൾ മുസ്ലീംകൾക്ക് ശരീഅത്ത് അനുസരിച്ച് ജീവിക്കാൻ പറ്റുമോ എന്ന ആശങ്കയായിരുന്നു അദ്ദേഹത്തെക്കൊണ്ട് അത് പറയിപ്പിച്ചത്. എന്നാൽ ഈ ആവശ്യത്തെ ഗാന്ധിജിയുൾപ്പടെ കോൺഗ്രസ്സിലെ ഹിന്ദു ദേശീയ വാദികൾ എതിർത്തു. ഇതിന് മറ്റൊരു മാർഗ്ഗമായിരുന്നു ദ്വിരാഷ്ട്രം. ഇത് ശെരിയായിരുന്നുവോ തെറ്റായിരുന്നുവോ എന്ന വിഷയത്തിൽ നീണ്ട ചർച്ചകൾ നടന്ന് കൊണ്ടിരിക്കുന്നുണ്ട്. പക്ഷെ ഈ വാദത്തിന് പൂർണ യോജിപ്പ് ബ്രിട്ടീഷ് പ്രകടിപ്പിച്ചിരുന്നു. ദക്ഷിണേഷ്യ വിടുന്നതിന് മുമ്പായി ബാക്കി വെച്ച അവസാന വർഗീയ വിഭചനം. എന്നിട്ട് ഇന്ത്യ-പാകിസ്താൻ എന്ന രണ്ട് വിരുദ്ധ രാജ്യങ്ങൾക്ക് പിറവി കൊടുത്തു, രണ്ട് ഭാഗത്ത് നിന്നും അഭയാർത്ഥി പാലായനം നടന്നു . ആഗസ്റ്റ് മാസം കേവലം സ്വാതന്ത്ര്യത്തെ ഓർമ്മിപ്പിക്കുന്ന മാസം മാത്രമല്ല, ഉറ്റവർ രണ്ടായി വിഭജിക്കപ്പെട്ടതിന്‍റെ മുഹൂർത്തത്തിന്‍റെ സ്മരണ കൂടിയാണ്.
ഇതിന്‍റെയൊക്കെ ഒടുവിൽ ഇന്ത്യ 1947 ആഗസ്റ്റ് 15-ന് ബ്രിട്ടീഷാധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയെങ്കിലും, പിന്നീട് ഇവിടം ആധിപത്യം നേടിയവർ മുസ്ലീംകളോടും പിന്നാക്ക വിഭാഗങ്ങളോടും സത്യം വിളിച്ച് പറയുന്നവരോടും എങ്ങനെയാണ് പെരുമാറിയാതെന്ന് നാം കാണുന്നില്ലേ? പൊതു ഇടങ്ങൾ തൊട്ട് ചരിത്രം വരെയും കാവി വൽക്കരിച്ച് കൊണ്ട് ക്രൂര അജണ്ടകൾ നടപ്പിലാക്കുന്ന സംഘ് ഭരണാധികാരികൾ ആരുടെ സ്വാതന്ത്ര്യത്തെയാണ് ആഗസ്റ്റ് 15-ന് ആഘോഷിച്ചത്? സംഘപരിവാറിന്‍റെ ആധിപത്യം നിറുത്തലാക്കാൻ ഇന്നത്തെ മുസ്ലീം ഉമ്മത്തിന് കഴിയുമെന്ന് പ്രത്യാശിക്കുന്നു.
ഉമവി ഖലീഫ വലീദ് ഒന്നാമന്‍റെ കാലത്താണ് ഇസ്ലാം ഇന്ത്യയിൽ വ്യാപിക്കുന്നത്. അന്ന് മുതൽ 19-ആം നൂറ്റാണ്ട് വരെയുള്ള എല്ലാ മുസ്ലീം രാജാക്കന്മാരും ഇന്ത്യൻ സംസ്കാരത്തിനും നാഗരികതക്കും അതുല്യ പുരോഗതികളാണ് സമ്മാനിച്ചിട്ടുള്ളത്, ഇതിനെയൊക്കെയാണ് 10 വർഷം കൊണ്ട് സംഘ്പരിവാർ അവരുടേതാക്കി മാറ്റുകയോ ഉന്മൂലനം ചെയ്യുകയോ ചെയ്തത്. ഇത്പോലെ തന്നെയാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങളിൽ നേതൃതം വഹിച്ച മുസ്ലീം സമര പോരാളികളെ ചരിത്രത്തിൽ നിന്നും എടുത്ത് മാറ്റിയതും. ഇപ്പോൾ രാജ്യം ഓർക്കുന്ന പല മുസ്ലീം സമരനായകരും ഒന്നുകിൽ ഇന്ത്യൻ ദേശീയതയിലൂന്നിയവരോ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ പ്രവർത്തിച്ചവരോ ആയിരിക്കും.
ബ്രിട്ടീഷ് സൈന്യത്തിന് വേണ്ടി ജോലി ചെയ്യുകയും അവരെ സഹായിക്കുകയും അവർക്ക് വേണ്ടി ഒറ്റ് കൊടുക്കുകയും ചെയ്തിരുന്നു സവർണരെ പിന്തുണയ്ക്കുന്നത് നിറുത്തി 1857-ൽ ചില ഹിന്ദു സേനാനികൾ അധിനിവേശ ശക്തികൾക്കെതിരെ തിരിഞ്ഞപ്പോൾ അതിനെ ഒന്നാം സ്വാന്ത്ര്യ സമരമെന്ന പേരിലും പിന്നെ ശിപായി ലഹളയായും അറിയപ്പെട്ടു. എന്നാൽ ഒന്നാം സ്വാന്ത്ര്യ സമരത്തെ നയിച്ചിരുന്നത് അവസാന മുഗൾ ചക്രവർത്തി ബഹാദൂർഷാ സഫറും, കൂടെ മൗലവി അഹമ്മദുല്ല ഷാ എന്നിങ്ങനെ അതിന്‍റെ മുൻനിരയിൽ നിന്ന് പോരാടിയ അനേകം പേരിൽ അറിയപ്പെടുന്ന, അവധിൽ നിന്നും ബീഗം ഹസ്രത്ത് മഹൽ, കാൺപൂരിൽ നിന്നും നാനാ സാഹേബ്, മുസഫ്ഫർ നഗറിൽ നിന്നും അസ്ഗരി ബീഗം എന്നവരുമാണ്.
"പുതിയ ഇന്ത്യ വരുമ്പോൾ മുസ്ലീംകൾക്ക് ശരീഅത്ത് അനുസരിച്ച് ജീവിക്കാൻ പറ്റുമോ എന്ന ആശങ്കയായിരുന്നു അദ്ദേഹത്തെക്കൊണ്ട് അത് പറയിപ്പിച്ചത്. എന്നാൽ ഈ ആവശ്യത്തെ ഗാന്ധിജിയുൾപ്പടെ കോൺഗ്രസ്സിലെ ഹിന്ദു ദേശീയ വാദികൾ എതിർത്തു".
ബ്രിട്ടീഷിനെതിരെ ആദ്യമായി പോരാടിയത് ബംഗാൾ നവാബായിരുന്ന സിറാജുദ്ദൗള ആണ്. 1757-ലെ പ്ലാസി യുദ്ധത്തിൽ അധിനിവേഷകർ അദ്ദേഹത്തെ തോൽപ്പിച്ചിട്ടാണ് ഇന്ത്യയിൽ അവരുടെ അടിത്തറ ശക്തമാക്കിയത്. പിന്നീട് 18-ആം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ മൈസൂർ സുൽത്താൻമാരായ ഹൈദരലിയും ടിപ്പുവും രംഗ പ്രവേശനം നടത്തി. ഇവർ ദക്ഷിണേന്ത്യയിൽ നിന്നും ബ്രിട്ടീഷുകാരെ തുരുത്തിയോടിച്ച് അവിടം സാമൂഹിക പരിഷ്കരണങ്ങൾ നടപ്പിൽ വരുത്തി. ഇത് ഇവിടുത്തെ സവർണ ഹിന്ദുത്വ വാദികൾക്ക് ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് അവർ ടിപ്പുവിനെ മതഭ്രാന്തനായും വർഗീയവാദിയായും മുദ്രകുത്തി. പിന്നീടങ്ങോട്ട് കുറച്ച് മുന്നോട്ട് വന്നാൽ ഇസ്ലാമിക ഖിലാഫത്ത് തകർത്തതിന്‍റെ അലയൊലികളായി മലബാറിൽ ധാരാളം പ്രതിഷേധങ്ങളും മറ്റും അരങ്ങേറിയിരുന്നു. അതിൽ പ്രധാനപ്പെട്ടതായിരുന്നു ആലി മുസ്ലിയാരുടെയും വാരിയൻ കുന്നന്‍റെയും 'മലയാള രാജ്യം', ബ്രിട്ടീഷ് സാമ്രാജിത്വ ശക്തിക്കെതിരെ സായുധ പോരാട്ടം നടത്തിയ മാപ്പിള മലയാളികൾക്ക് നിയമവ്യവസ്ഥയും ക്രമസമാധാനസേനയും ഗവർൺമെന്‍റും ഉള്ള സ്വതന്ത്ര രാജ്യം. ബ്രിട്ടീഷ് അടിത്തറ മാന്തിയ അനേകം മുസ്ലീം പണ്ഡിതന്മാരുമുണ്ടായിരുന്നു. അതിൽ പെട്ട ഒരാളാണ് സയ്യിദ് അബുൽ അഅ്ലാ മൌദൂദി. സാമ്രാജ്യത്വത്തിൻ്റെ അടിസ്ഥാന തത്ത്വങ്ങളെ പൊളിച്ച് കൊണ്ടെഴുതി മുസ്ലീംകളിൽ കൊളോണിയൽ വിരുദ്ധ നിലപാടുകൾ സൃഷ്ടിച്ചു. അതുപോലെ, 'സ്വദേശാഭിമാനി' എന്ന പത്രത്തിന്‍റെ സ്ഥാപകനായ വക്കം അബ്ദുൽ ഖാദർ മൗലവി തന്‍റെ പത്രത്തിലൂടെ ബ്രിട്ടീഷ് വിരുദ്ധ നിലപാടുകൾ പ്രചരിപ്പിച്ചു. ഇത് അന്നത്തെ തിരുവിതാംകൂറിനെ ശക്തമായി സ്വാധീനിച്ചു. പിന്നെ, ഇന്ത്യൻ ദേശീയ വാദി 'ആയിരുന്ന' അല്ലാമാ ഇഖ്ബാൽ ബ്രിട്ടീഷ് നയങ്ങൾക്കെതിരെ തുറന്നെഴുതി. ഇതിലൂടെയെല്ലാം അക്കാലത്തെ ഉലമാ-ഉമറാ ബന്ധങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള പോരാട്ടത്തിൽ മുസ്ലീംകളുടെ പങ്ക് വ്യക്തമാക്കുന്നു. ഈ ഉലമാ-ഉമാറാ ബന്ധങ്ങൾ തന്നെയായിരുന്നു സാമ്രാജ്യത്വ ശക്തികളെ എക്കാലത്തും കുഴപ്പത്തിലാക്കിയത്.

ഇത് കൂടാതെ ദേശീയ-ജനാതിപത്യവാദക്കാരായിരുന്ന മുസ്ലീം ലീഗിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലും നിന്ന് കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തെ പോരാടിയ മുസ്ലീം നേതാക്കളുമുണ്ട്. അഹിംസയിലൂന്നിക്കൊണ്ട് ഹിന്ദു-മുസ്ലീം ഐക്യത്തിന് വേണ്ടി പ്രവർത്തിച്ചവരിൽ പ്രധാനിയായിരുന്നു മുസ്ലീം ലീഗിന്‍റെ മുഹമ്മദലി ജിന്ന, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ അബുൽ കലാം ആസാദ്, ഖാൻ അബ്ദുൽ ഗാഫർ ഖാൻ, അബ്ബാസ് തയ്യിബ്‌ജി, മുഖ്താർ അഹമ്മദ് അൻസാരി, ഹക്കീം അജ്‌മൽഖാൻ, മഹമൂദ് അൽ ഹസൻ, ഡോ. ആബിദ് ഹസൻ, അശ്ഫാഖുല്ല ഖാൻ തുടങ്ങിയ നിരവധി പേർ.
"പൊതു ഇടങ്ങൾ തൊട്ട് ചരിത്രം വരെയും കാവി വൽക്കരിച്ച് കൊണ്ട് ക്രൂര അജണ്ടകൾ നടപ്പിലാക്കുന്ന സംഘ് ഭരണാധികാരികൾ ആരുടെ സ്വാതന്ത്ര്യത്തെയാണ് ആഗസ്റ്റ് 15-ന് ആഘോഷിച്ചത്?"
ബ്രിട്ടീഷ് അധികാരത്തിന്‍റെ അവസാന ഘട്ടത്തിൽ മുഹമ്മദലി ജിന്ന ഒരു നിബന്ധന മുന്നോട്ട് വെച്ചായിരുന്നു- പുതിയ ഇന്ത്യ നിലവിൽ വരുമ്പോൾ മുസ്ലീംകൾക്ക് സ്വന്തമായി ശരീഅത്ത് (ഇസ്ലാമിക നിയമ വ്യവസ്ഥ) പരമാധികാരം നല്കണം എന്ന്. പുതിയ ഇന്ത്യ വരുമ്പോൾ മുസ്ലീംകൾക്ക് ശരീഅത്ത് അനുസരിച്ച് ജീവിക്കാൻ പറ്റുമോ എന്ന ആശങ്കയായിരുന്നു അദ്ദേഹത്തെക്കൊണ്ട് അത് പറയിപ്പിച്ചത്. എന്നാൽ ഈ ആവശ്യത്തെ ഗാന്ധിജിയുൾപ്പടെ കോൺഗ്രസ്സിലെ ഹിന്ദു ദേശീയ വാദികൾ എതിർത്തു. ഇതിന് മറ്റൊരു മാർഗ്ഗമായിരുന്നു ദ്വിരാഷ്ട്രം. ഇത് ശെരിയായിരുന്നുവോ തെറ്റായിരുന്നുവോ എന്ന വിഷയത്തിൽ നീണ്ട ചർച്ചകൾ നടന്ന് കൊണ്ടിരിക്കുന്നുണ്ട്. പക്ഷെ ഈ വാദത്തിന് പൂർണ യോജിപ്പ് ബ്രിട്ടീഷ് പ്രകടിപ്പിച്ചിരുന്നു. ദക്ഷിണേഷ്യ വിടുന്നതിന് മുമ്പായി ബാക്കി വെച്ച അവസാന വർഗീയ വിഭചനം. എന്നിട്ട് ഇന്ത്യ-പാകിസ്താൻ എന്ന രണ്ട് വിരുദ്ധ രാജ്യങ്ങൾക്ക് പിറവി കൊടുത്തു, രണ്ട് ഭാഗത്ത് നിന്നും അഭയാർത്ഥി പാലായനം നടന്നു . ആഗസ്റ്റ് മാസം കേവലം സ്വാതന്ത്ര്യത്തെ ഓർമ്മിപ്പിക്കുന്ന മാസം മാത്രമല്ല, ഉറ്റവർ രണ്ടായി വിഭജിക്കപ്പെട്ടതിന്‍റെ മുഹൂർത്തത്തിന്‍റെ സ്മരണ കൂടിയാണ്.
ഇതിന്‍റെയൊക്കെ ഒടുവിൽ ഇന്ത്യ 1947 ആഗസ്റ്റ് 15-ന് ബ്രിട്ടീഷാധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയെങ്കിലും, പിന്നീട് ഇവിടം ആധിപത്യം നേടിയവർ മുസ്ലീംകളോടും പിന്നാക്ക വിഭാഗങ്ങളോടും സത്യം വിളിച്ച് പറയുന്നവരോടും എങ്ങനെയാണ് പെരുമാറിയാതെന്ന് നാം കാണുന്നില്ലേ? പൊതു ഇടങ്ങൾ തൊട്ട് ചരിത്രം വരെയും കാവി വൽക്കരിച്ച് കൊണ്ട് ക്രൂര അജണ്ടകൾ നടപ്പിലാക്കുന്ന സംഘ് ഭരണാധികാരികൾ ആരുടെ സ്വാതന്ത്ര്യത്തെയാണ് ആഗസ്റ്റ് 15-ന് ആഘോഷിച്ചത്? സംഘപരിവാറിന്‍റെ ആധിപത്യം നിറുത്തലാക്കാൻ ഇന്നത്തെ മുസ്ലീം ഉമ്മത്തിന് കഴിയുമെന്ന് പ്രത്യാശിക്കുന്നു.





Khurram Murad
Khurram Murad



