Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

Kutan Popovichu interview

Kutan Popovichu interview

Kuttan Popovich

ഫിക്റിൽ പ്രസിദ്ധീകരിക്കാനിരിക്കുന്ന 'ഹൊറേഗല്ലു' എന്ന നോവലിനെ കുറിച്ച് നോവലിസ്റ്റ് കുട്ടൻ പോപോവിച്ചുമായി ഫിക്റിന്റെ എഡിറ്റർ ഇൻ ചീഫ് മിസ്ഹബ് നടത്തിയ അഭിമുഖം.

1. ഹൊറേഗല്ലു ആദ്യമായി മനസ്സിലേക്ക് വന്നതെങ്ങനെയാണ്?
ഉത്തരം : പൂനേലെ ഇത്താത്തയുടെ ഫ്ലേറ്റിൽ വെച്ച് എന്‍റെ  മൈൻഡും , ബോഡിയും വളരെ റിലാക്സ്ഡ് ആയിട്ട് നിൽക്കുന്ന സമയത്ത് വെറുതെ ബാൽക്കണിയിൽ ഇരുന്നപ്പോ എന്നിലേക്ക് വന്നൊരു മെലങ്കളിക്ക് മൂഡിൽ നിന്നാണ്  ഹൊറേഗല്ലുവിന്‍റെ  തുടക്കം. ആ മൂഡിനെ ആദ്യം സിനിമയുടെ നറേഷനിലേക്ക് മാറ്റുന്നതിനായിയുള്ള ശ്രമങ്ങൾ കുറച്ച് നടത്തി. സിനിമയുടെ തന്നെ പല ജോണേഴ്സിലേക്ക് പെർട്ടിക്കുളർ മൂഡിനെ പ്ലേസ് ചെയ്ത് നോക്കി. പിന്നീട് വളരെ പതിയെയൊരു നറേഷൻ സെറ്റ് ആയി വന്നു. അങ്ങനെ ഒരു സിനോപ്സിസ് രൂപത്തിൽ അത് എഴുതി ഹർഷദ്ക്കാക്ക് (തിരക്കഥാകൃത്ത്) അയച്ചു കൊടുത്തു. പക്ഷെ, ആ കഥയിലൊരു കമ്മേഴ്ഷിയൽ വാല്യൂ ഒട്ടുമില്ലെന്നുള്ള കാക്കയുടെ മറുപടി എനിക്കും കൺവിൻസിങ്ങായി തോന്നി. പിന്നീട് സുഹൃത്ത് സിബ്ഗത്തുള്ളയുടെ വിവാഹ ദിവസം കാക്കയെ നേരിട്ട് കണ്ടപ്പോ കാക്ക കഥയെ കുറിച്ചും, ആ കഥ സിനിമയാക്കുമ്പോൾ സംഭവിക്കാനിടയുള്ള പരിമിതികളെ കുറിച്ചും എന്നെ ബോധ്യപ്പെടുത്തി. അപ്പൊ പിന്നെ എന്ത് കൊണ്ട് മറ്റൊരു മീഡിയത്തിൽ കഥ പറഞ്ഞ് കൂടാ എന്നൊരു ചിന്ത വന്നു. അങ്ങനെയാണ് ഹൊറേഗല്ലു നോവലാക്കാൻ തീരുമാനിച്ചത്.

2. വായിച്ച മറ്റു നോവലുകൾ ഈ രചനയിൽ പ്രചോദനമായി മാറിയിട്ടുണ്ടോ?
ഉത്തരം : തീർച്ചയായും. ഹൊറേഗല്ലു യഥാർത്ഥത്തിൽ ഞാൻ ഇത് വരെ വായിച്ചു തീർത്തിട്ടുള്ള പുസ്തകങ്ങൾക്കുള്ളൊരു ട്രിബ്യൂട്ടായിട്ടാണ് കണക്കാക്കുന്നത്. സലഫി സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിന്‍റെ പ്രിൻസിപ്പാൾ ഫാത്വിമ ടീച്ചർ നൽകിയ കുഞ്ഞിക്കൂഞ്ഞനെന്ന പുസ്തകമാണ് ഞാൻ ജീവിതത്തിൽ ആദ്യമായി വായിക്കുന്ന പുസ്തകം. പിന്നീട് പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഉപ്പയുടെ സുഹൃത്ത് പ്രഭാകരൻ മാഷ് നൽകിയ 'മലബാറിലെ മുസ്ലീങ്ങളും ഇടത്പക്ഷവും' എന്ന ഹുസൈൻ രണ്ടത്താണിയുടെ പുസ്തകമാണ് ജീവിതത്തിൽ രണ്ടാമത് വായിച്ച പുസ്തകം. അതേ വർഷം തന്നെ ആടു ജീവിതവും വായിച്ചു തീർത്തത് ഞാൻ ഓർക്കുന്നു. പിന്നീട് പ്ലസ് വൺ കാലത്ത് അൽ ജാമിയയിൽ എത്തിയപ്പോളാണ് വായന വളരെ സീരിയസായിട്ടുള്ളൊരു ഹോബിയായി മാറുന്നത്. അവിടുന്നിങ്ങോട്ട്, കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ഏതെങ്കിലും പുസ്തകത്തിൽ നിന്ന് എന്തെങ്കിലും വായിക്കാത്ത ദിവസങ്ങൾ വളരെ വിരളമായിട്ടെ എന്‍റെ ജീവിതത്തിൽ  ഉണ്ടായിട്ടുള്ളൂ.
പത്മരാജന്‍റെ മഞ്ഞു കാലം നോറ്റ കുതിര, എം. ടി. യുടെ മഞ്ഞ് എന്നീ നോവലുകൾ ഹൊറേഗല്ലുവിന്‍റെ ജിയോഗ്രാഫിക്കൽ സ്പേസും, നോവലിന്‍റെ നീളവും നിർണ്ണയിക്കാൻ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. സി. വി ബാലകൃഷ്ണന്‍റെ ആയുസിന്‍റെ പുസ്തകം ഭാഷയ്ക്ക് എങ്ങനെയൊരു ഒഴുക്ക് ക്രിയേറ്റ് ചെയ്യാം എന്നതിന് എന്‍റെ റഫറൻസായിരുന്നു. ചെക്കോവിന്‍റെ കഥകൾ എഴുത്ത് നിന്ന് പോകുമ്പോഴൊക്കെയും എഴുത്ത് തുടരുന്നതിനായി എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. എബൌവ് ആൾ, എന്നെ അത്രമേൽ സ്വാധീനിച്ചിട്ടുള്ള ദസ്തയെവിസ്കി, തന്‍റെ രചനകളിൽ കഥാപാത്രങ്ങളുടെ  മാനസിക സംഘർശങ്ങൾക്ക്  നൽകി വരാറുള്ള തീവ്രദ ഹൊറേഗല്ലുവിൽ മാക്സിമം വരുത്താൻ എന്‍റെ കഴിവിന്‍റെ പരമാവധി ഞാൻ ശ്രമിച്ചിട്ടുണ്ട്. നോവലുകൾക്ക് പുറമേ വാങ്ങർ വോയിയുടെ ഇൻ മൂഡ് ഫോർ ലവ് എന്ന സിനിമയും അതിന്റെ സൌണ്ട് ട്രേക്കും ഹൊറേഗല്ലു ഉണ്ടാകുന്നതിന് പ്രധാന പങ്കു വഹിച്ച ഘടകങ്ങളാണ്.  

"ദസ്തയെവിസ്കി, തന്‍റെ രചനകളിൽ കഥാപാത്രങ്ങളുടെ  മാനസിക സംഘർശങ്ങൾക്ക്  നൽകി വരാറുള്ള തീവ്രദ ഹൊറേഗല്ലുവിൽ മാക്സിമം വരുത്താൻ എന്‍റെ കഴിവിന്‍റെ പരമാവധി ഞാൻ ശ്രമിച്ചിട്ടുണ്ട്"

3. കൊടൈക്കനാലിനെ നോവലിന്‍റെ കഥാപശ്ചാത്തലമായി തെരഞ്ഞെടുത്തത് എന്ത് കൊണ്ടാണ്?
ഉത്തരം : ഞാൻ ഒമ്പതാം  ക്ലാസിൽ പഠിക്കുമ്പോൾ ഫാമിലിയായിട്ട് ഒറ്റ പകൽ മാത്രം ചെലവഴിച്ച സ്ഥലമാണ് കൊടൈക്കനാൽ. അതിന് ശേഷം ഞാൻ കൊടൈക്കനാൽ കണ്ടിട്ടില്ല.
ഹൊറേഗല്ലു സംഭവിക്കുന്ന സ്ഥലം കൊടൈക്കനാൽ ആയതിന് മറ്റൊരു കാരണമുണ്ട്. വളരെ മെലങ്കളിക്കായിട്ടുള്ള, സ്ലോ പേസിൽ നീങ്ങുന്ന കഥ ഈസ്തെറ്റിക്കല്ലി റിച്ചായിട്ടുള്ളൊരു സ്ഥലത്ത് സംഭവിക്കുമ്പോൾ വായനക്കാരിൽ  ഒരു പ്രത്യേകതരം ഫീൽ നമുക്ക്  ക്രിയേറ്റ് ചെയ്യുവാൻ പറ്റും. പത്മരാജന്‍റെ മഞ്ഞു കാലം നോറ്റ കുതിരയും, എം.ടിയുടെ മഞ്ഞും അതിന് ഉദാഹരണമാണ്.  സേവിയർ ഡോളന്‍റെ 'ടോം അറ്റ് ദ ഫാം' പോലെയുള്ള സിനിമകളും  ഈയൊരു സംഗതി പരീക്ഷിച്ച് വിജയിച്ചതായി കാണാം. ഈയൊരു സംഗതിയാണ് ഞാൻ ഹൊറേഗല്ലുവിൽ പരീക്ഷിച്ചിട്ടുള്ളത്. പത്തൊമ്പതാം നൂറ്റാണ്ട് തൊട്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനിടയിലെ കൊടൈക്കനാലാണ്  എന്‍റെ നോവലിന്‍റെ കാലഘട്ടം. കൊടൈക്കനാലിന്‍റെ ഭൂമി ശാസ്ത്രത്തെയും, ചരിത്രത്തെയും, ആദിവാസി ജീവിതത്തെയും മനസ്സിലാക്കാൻ ആശ്രയിച്ചത് ഗൂഗിളിനെയാണ്. പത്മരാജൻ അമേരിക കാണാതെ ലോല എഴുതിയ നാട്ടിൽ, ഇന്‍റർനെറ്റിൽ എന്തും ലഭ്യമാകുന്ന ഈ കാലഘട്ടത്തിൽ കൊടൈക്കനാലിനെ നേരിട്ട് അനുഭവിക്കാതെ അതിനെ കുറിച്ച് രചിക്കുക എന്നുള്ളത് വളരെ എളുപ്പമാണ്.

4. നോൺ-ലീനിയർ നറേറ്റീവ് സ്ട്രക്ചറിലാണല്ലോ ഹൊറേഗല്ലു രചിക്കപ്പെട്ടിട്ടുള്ളത്. അങ്ങനെയൊരു നറേറ്റീവ് സ്റ്റൈൽ പരീക്ഷിക്കാൻ കാരണമെന്താണ്?
ഉത്തരം: ലീനിയറായി കഥ പറയുക എന്നുള്ളത് ഒരു ഡിഫിക്കൽട്ട് ടാസ്കായത് കൊണ്ട് തന്നെ. ലോക സാഹിത്യത്തിൽ തന്നെ ലീനിയർ സ്വഭാവത്തിൽ വളരെ സിമ്പിളായി കഥകൾ അവതരിപ്പിച്ചവരൊക്കെയും ലെജെൻഡ്സ് ആണ്. മലയാളത്തിൽ വൈക്കം മുഹമ്മദ് ബഷീറാണ് അതിന് ഏറ്റവും നല്ല ഉദാഹരണം. ബഷീർ വളരെ സിമ്പിളായി കാര്യങ്ങൾ അവതരിപ്പിക്കുന്ന എഴുത്തുകാരനാണ്. എന്നിട്ടും, ബഷീറിനെ പോലെ എഴുതാൻ ബഷീറിന് മാത്രമേ സാധിച്ചിട്ടുള്ളൂ. ഏറ്റവും ചുരുക്കി ലളിതമായി ലീനിയർ സ്വഭാവത്തിൽ പറയുക എന്നത് പ്രയാസമായത് കൊണ്ട് തന്നെയാണ് ഹൊറേഗല്ലു ഒരു നോൺ ലീനിയർ ട്രേക്കിൽ സഞ്ചരിക്കുന്നത്. മാത്രമല്ല, പല കാലഘട്ടത്തിലെ പല ജീവിതങ്ങൾ അവതരിപ്പിക്കപ്പെടുന്ന ഒരു കഥയ്ക്ക് എന്ത് കൊണ്ടും അനുയോജ്യം നോൺ ലീനിയർ നറേഷൻ തന്നെയാണ്.

5. ഹൊറേഗല്ലുവിലൂടെ വായനക്കാരിൽ എന്ത് തരം മൂഡ് ക്രിയേറ്റ് ചെയ്യാനാണ് താങ്കൾ ശ്രമിച്ചിട്ടുള്ളത്?
ഉത്തരം :ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിന് മുമ്പ് എന്നെ കുറിച്ച് തന്നെ കുറച്ച് ഡീറ്റെയിൽ ചെയ്യേണ്ടതായിട്ടുണ്ടെന്ന് തോന്നുന്നു.  ഈ ഇരുപതിന്നാല് വർഷത്തെ എന്‍റെ ജീവിതത്തിന്‍റെ ഏതാണ്ട് അറുപത് ശതമാനവും ഞാൻ തനിച്ചായിരിക്കും ചെലവഴിച്ചിട്ടുണ്ടാവുക. എനിക്ക് പറ്റാത്ത പലതും മറ്റ് പലരും വെടിപ്പോടെ ചെയ്യുന്ന സമൂഹവുമായിട്ടുള്ള ഇന്‍ററേക്ഷനിൽ നിന്നും ഞാൻ എന്നെ തന്നെ പരമാവധി റെസ്ട്രിക്ട് ചെയ്ത് വെച്ചിരിക്കുകയാണെന്നുള്ളത് സത്യസന്ധമായിട്ടുള്ള കാര്യമാണ്. എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ കൂട്ടങ്ങളിൽ അല്ലാത്ത കൂട്ടങ്ങളിലത്രയും ഞാനൊരു പരിഹാസ്യനായ കഥാപത്രമാണ്. അത് കൊണ്ട് തന്നെ നേരിട്ട അപമാനങ്ങളും, കേട്ട പരിഹാസങ്ങളും എന്നിലുണ്ടാക്കിയിട്ടുള്ള നെഗറ്റിവിറ്റി അത്ര ചെറുതൊന്നുമല്ല. ഈ നെഗറ്റിവിറ്റിയെ പലപ്പോഴും മറികടന്നത് വായിച്ചും, എഴുതിയും, സിനിമ കണ്ടുമാണ്. ഫിസിക്കലിയും ഇമോഷണലിയും വളരെ വീക്കായിട്ടുള്ള എന്നെ പോലൊരു മനുഷ്യന് എഴുതുക എന്നല്ലാതെ മറ്റൊരു പണിയും പോസിബൽ അല്ല. സമൂഹം എന്നെ പോലെയുള്ളവരിൽ നിന്നും എഴുത്തല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നുമില്ല.
അപ്പൊ ജീവിതത്തെ കുറിച്ചോ ലോകത്തെ കുറിച്ചോ ഒട്ടും ശുഭാപ്തി വിശ്വാസമില്ലാത്ത ഒരാൾ രചിച്ച നോവലെന്ന നിലയ്ക്ക് ഹൊറേഗല്ലു കുറച്ച് ഡാർക്കാണ്. അടുത്ത സുഹൃത്തുക്കൾ നോവൽ വായിച്ചു തീർത്തപ്പോൾ അവരെയത് ഇമോഷണലി ഹോൻഡ് ചെയ്തു എന്നാണ് പറഞ്ഞത്. വായനക്കാരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, നോവൽ വായിച്ചു പൂർത്തിയാക്കുന്ന അതേ നിമിഷത്തിൽ നിങ്ങളുടെ ചിന്തകളിൽ നിന്നും ഹൊറേഗല്ലുവിനെ കളയുക, കൂടെ കൊണ്ട് നടക്കാൻ അത്ര സുഖകരമല്ലാത്ത സംഗതികൾ മാത്രമേ ഹൊറേഗല്ലു നിങ്ങൾക്ക് സമ്മാനിക്കുകയുള്ളൂ.

"ഈ നെഗറ്റിവിറ്റിയെ പലപ്പോഴും മറികടന്നത് വായിച്ചും, എഴുതിയും, സിനിമ കണ്ടുമാണ്. ഫിസിക്കലിയും ഇമോഷണലിയും വളരെ വീക്കായിട്ടുള്ള എന്നെ പോലൊരു മനുഷ്യന് എഴുതുക എന്നല്ലാതെ മറ്റൊരു പണിയും പോസിബൽ അല്ല. സമൂഹം എന്നെ പോലെയുള്ളവരിൽ നിന്നും എഴുത്തല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നുമില്ല".

6. കേവലം ആത്മരതിക്കപ്പുറം സാമൂഹികമോ രാഷ്ട്രീയമോ ആയ ഒരു ദൌത്യവും ഹൊറേഗല്ലു നിർവഹിക്കുന്നില്ല എന്നാണോ?
ഉത്തരം : നിലവിലെ ലോക സാഹചര്യത്തിൽ ഒരു മുസ്ലിമായി ജീവിക്കുക എന്നത് തന്നെ വലിയൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്‍റാണ്. അങ്ങനെ ജീവിക്കുമ്പോൾ തന്നെ  ക്രിയേറ്റ് ചെയ്യുകയും കൂടി ചെയ്യുമ്പോൾ ആ സ്റ്റേറ്റ്മെന്‍റിനെ  അടിവരയിടുന്നതിന് തുല്യമാണ്. ഇസ്ലാമോഫോബിയ നോർമലൈസ് ചെയ്യപ്പെട്ടിട്ടുള്ള ഒരു 'മതേതര' സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റി ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സെഷൻസ് അറ്റൻഡ് ചെയ്യാൻ പോയ എന്നെ ഫ്രറ്റേണിറ്റിക്കാരനായത് കൊണ്ട് മാത്രം മർദ്ദിച്ച എസ്. എഫ്. ഐ യുടെ മുതിർന്ന സഖാക്കൾ, പോലീസും നാട്ടുകാരും കേൾക്കെ തന്നെ ഫ്രറ്റേണിറ്റി പ്രവർത്തകരെ നോക്കി കൊണ്ട്  ഉച്ചത്തിൽ വിളിച്ചു പറഞ്ഞത് നമ്മൾ തീവ്രവാദികളാണെന്നും, നമ്മുടെ കൈയിൽ ബോംബുണ്ടെന്നും, നമ്മളാണ് ആടിനെ മേയിക്കാനായി പോകുന്നവരെന്നും, നമ്മളെന്തോ അജണ്ട നടപ്പിലാക്കാൻ വന്നവരാണെന്നുമൊക്കെയാണ്. എന്നെ മർദ്ദിച്ചതിന് ശേഷം എസ്. എഫ്. ഐയുടെ നേതാവ് പറഞ്ഞ ഒരു വാചകം ഇപ്പോഴും എന്നെ അലട്ടാറുണ്ട്. "നീ കെ. എസ്. യു വോ എം. എസ്. എഫോ അല്ല, നീ ഫ്രറ്റേണിറ്റികാരനാണ്. നിനക്ക് ഇവിടെ നിൽക്കാനുള്ള അവകാശമില്ല". ഇങ്ങനെ പൊതുയിടങ്ങൾ പോലും മുസ്ലിം പൊളിറ്റിക്സ് സംസാരിച്ചതിന്‍റെ പേരിൽ നിഷേധിക്കപ്പെടുന്ന ഒരിടത്ത്,  ശഹാദത്ത് ചൊല്ലി അഞ്ച് നേരം നമസ്കരിച്ച് അടിച്ചമർത്തപ്പെട്ട ജന സമൂഹത്തിന് വേണ്ടി നില കൊള്ളുന്നു എന്നത് തന്നെയാണ് ഞാൻ നിർവഹിക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രവർത്തനം. അങ്ങനൊരു സ്വത്വത്തിൽ നിന്ന് കൊണ്ട് തന്നെ ഞാൻ സർഗ്ഗാത്മക പ്രവർത്തനത്തിൽ ഏർപ്പെടുകയും കൂടി ചെയ്യുമ്പോൾ അത് സമൂഹത്തിൽ ഉണ്ടാക്കുന്ന ഇംപാക്ട് ചെറുതല്ല. മുസ്ലിം സ്വത്വം പേറി നടക്കുന്നതിൽ ഭയവും, അപമാനവും തോന്നുന്ന മനുഷ്യരുള്ള ഈ നാട്ടിൽ ഞാനൊരു മുസ്ലിമാണെന്നും, എഴുത്തുകാരനാണെന്നും പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഞാൻ എന്ത് എഴുതുന്നു എന്നത് രണ്ടാമത്തെ കാര്യം.

"നീ കെ. എസ്. യു വോ എം. എസ്. എഫോ അല്ല, നീ ഫ്രറ്റേണിറ്റികാരനാണ്. നിനക്ക് ഇവിടെ നിൽക്കാനുള്ള അവകാശമില്ല".

ഇനി 'പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനെ' കുറിച്ച് സൂചിപ്പിക്കാം. ഞാൻ കല സൃഷ്ടിക്കുമ്പോഴും, ആസ്വദിക്കുമ്പോഴും പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനെ കുറിച്ച് ചിന്തിക്കാറില്ല. ഒരു മുസ്ലിം എന്ന നിലയിൽ എപ്പോഴും ഒരു സൂക്ഷ്മത കൈവരിക്കാൻ ശ്രമിക്കാറുണ്ട്. ഇസ്ലാമിക ടെർമിനോളജിയിൽ നിന്ന് കൊണ്ട് ഈ സൂക്ഷ്മതയെ നമുക്ക് 'തഖ്വ' എന്ന് വിളിക്കാം. അത് പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനെക്കാളും ഉയർന്നൊരു അവസ്ഥയാണ്. ചുറ്റിലുള്ള മനുഷ്യരോടും, പ്രകൃതിയോടും, ഈ പ്രപഞ്ചത്തോടും, ഇതിനൊക്കെയും സൃഷ്ടിച്ച്  പരിപാലിക്കുന്ന സൃഷ്ടാവിനാടും നീതിയോടെ പെരുമാറാൻ തഖ്വ നമ്മെ പ്രേരിപ്പിക്കുന്നു. അങ്ങനെ വരുമ്പോൾ ഒരു മുസ്ലിമായൊരാൾ എഴുതുമ്പോൾ അതിലെങ്ങനെ സ്ത്രീ വിരുദ്ധതയും, അനീതിയും, അനാവശ്യത്തരവും ഉണ്ടാകും?! അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അയാളുടെ വിശ്വാസം പൂർണ്ണമായില്ല എന്നല്ലേ അർത്ഥം. ഹൊറേഗല്ലുവിൽ ഇത്തരത്തിൽ 'പൊളിറ്റിക്കലി ഇൻകരക്റ്റായിട്ടുള്ള' എന്തെങ്കിലും ഉണ്ടെന്ന് നിങ്ങൾക്ക് തോന്നിയാൽ ഒരു വിശ്വാസിയെന്ന നിലയിൽ എന്‍റെ തഖ്വ ബോധം വേണ്ട വിധം വികസിച്ചിട്ടില്ലെന്ന് നിങ്ങൾ മനസ്സിലാക്കുക.

"ചുറ്റിലുള്ള മനുഷ്യരോടും, പ്രകൃതിയോടും, ഈ പ്രപഞ്ചത്തോടും, ഇതിനൊക്കെയും സൃഷ്ടിച്ച്  പരിപാലിക്കുന്ന സൃഷ്ടാവിനാടും നീതിയോടെ പെരുമാറാൻ തഖ്വ നമ്മെ പ്രേരിപ്പിക്കുന്നു".

ഇനി ഹൊറേഗല്ലുവിലേക്ക് വരികയാണെങ്കിൽ, എന്തെങ്കിലും രാഷ്ട്രീയം പറയുക എന്ന നിയ്യത്തിനപ്പുറം കഥ പറയുക എന്നതായിരുന്നു എന്‍റെ ഉദ്ദേശം. അപ്പോൾ തന്നെയും, അധിനിവേശ ക്രൈസ്തവതയെയും, സെമിറ്റിക്ക് മതമെന്ന നിലയിലെ ക്രൈസ്തവതയിലെ അദ്ധ്യാത്മിക ധാരകളെയും മുൻവിധികൾ ഒന്നുമില്ലാതെ തന്നെ ഹൊറേഗല്ലുവിൽ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു കാപ്പിറ്റലിസ്റ്റ് കുടുംബ സങ്കൽപ്പം സമ്മാനിക്കുന്ന വിരസതയെയും നോവലിലൂടെ വലിയൊരു പരിധിയോളം അടയാളപ്പെടുത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ, അപ്പോഴും എന്‍റെ മെയിൻ ഫോക്കസ് കഥയിലും, കഥാപാത്രങ്ങളിലുമാണ്.

ഫിക്റിൽ പ്രസിദ്ധീകരിക്കാനിരിക്കുന്ന 'ഹൊറേഗല്ലു' എന്ന നോവലിനെ കുറിച്ച് നോവലിസ്റ്റ് കുട്ടൻ പോപോവിച്ചുമായി ഫിക്റിന്റെ എഡിറ്റർ ഇൻ ചീഫ് മിസ്ഹബ് നടത്തിയ അഭിമുഖം.

1. ഹൊറേഗല്ലു ആദ്യമായി മനസ്സിലേക്ക് വന്നതെങ്ങനെയാണ്?
ഉത്തരം : പൂനേലെ ഇത്താത്തയുടെ ഫ്ലേറ്റിൽ വെച്ച് എന്‍റെ  മൈൻഡും , ബോഡിയും വളരെ റിലാക്സ്ഡ് ആയിട്ട് നിൽക്കുന്ന സമയത്ത് വെറുതെ ബാൽക്കണിയിൽ ഇരുന്നപ്പോ എന്നിലേക്ക് വന്നൊരു മെലങ്കളിക്ക് മൂഡിൽ നിന്നാണ്  ഹൊറേഗല്ലുവിന്‍റെ  തുടക്കം. ആ മൂഡിനെ ആദ്യം സിനിമയുടെ നറേഷനിലേക്ക് മാറ്റുന്നതിനായിയുള്ള ശ്രമങ്ങൾ കുറച്ച് നടത്തി. സിനിമയുടെ തന്നെ പല ജോണേഴ്സിലേക്ക് പെർട്ടിക്കുളർ മൂഡിനെ പ്ലേസ് ചെയ്ത് നോക്കി. പിന്നീട് വളരെ പതിയെയൊരു നറേഷൻ സെറ്റ് ആയി വന്നു. അങ്ങനെ ഒരു സിനോപ്സിസ് രൂപത്തിൽ അത് എഴുതി ഹർഷദ്ക്കാക്ക് (തിരക്കഥാകൃത്ത്) അയച്ചു കൊടുത്തു. പക്ഷെ, ആ കഥയിലൊരു കമ്മേഴ്ഷിയൽ വാല്യൂ ഒട്ടുമില്ലെന്നുള്ള കാക്കയുടെ മറുപടി എനിക്കും കൺവിൻസിങ്ങായി തോന്നി. പിന്നീട് സുഹൃത്ത് സിബ്ഗത്തുള്ളയുടെ വിവാഹ ദിവസം കാക്കയെ നേരിട്ട് കണ്ടപ്പോ കാക്ക കഥയെ കുറിച്ചും, ആ കഥ സിനിമയാക്കുമ്പോൾ സംഭവിക്കാനിടയുള്ള പരിമിതികളെ കുറിച്ചും എന്നെ ബോധ്യപ്പെടുത്തി. അപ്പൊ പിന്നെ എന്ത് കൊണ്ട് മറ്റൊരു മീഡിയത്തിൽ കഥ പറഞ്ഞ് കൂടാ എന്നൊരു ചിന്ത വന്നു. അങ്ങനെയാണ് ഹൊറേഗല്ലു നോവലാക്കാൻ തീരുമാനിച്ചത്.

2. വായിച്ച മറ്റു നോവലുകൾ ഈ രചനയിൽ പ്രചോദനമായി മാറിയിട്ടുണ്ടോ?
ഉത്തരം : തീർച്ചയായും. ഹൊറേഗല്ലു യഥാർത്ഥത്തിൽ ഞാൻ ഇത് വരെ വായിച്ചു തീർത്തിട്ടുള്ള പുസ്തകങ്ങൾക്കുള്ളൊരു ട്രിബ്യൂട്ടായിട്ടാണ് കണക്കാക്കുന്നത്. സലഫി സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിന്‍റെ പ്രിൻസിപ്പാൾ ഫാത്വിമ ടീച്ചർ നൽകിയ കുഞ്ഞിക്കൂഞ്ഞനെന്ന പുസ്തകമാണ് ഞാൻ ജീവിതത്തിൽ ആദ്യമായി വായിക്കുന്ന പുസ്തകം. പിന്നീട് പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഉപ്പയുടെ സുഹൃത്ത് പ്രഭാകരൻ മാഷ് നൽകിയ 'മലബാറിലെ മുസ്ലീങ്ങളും ഇടത്പക്ഷവും' എന്ന ഹുസൈൻ രണ്ടത്താണിയുടെ പുസ്തകമാണ് ജീവിതത്തിൽ രണ്ടാമത് വായിച്ച പുസ്തകം. അതേ വർഷം തന്നെ ആടു ജീവിതവും വായിച്ചു തീർത്തത് ഞാൻ ഓർക്കുന്നു. പിന്നീട് പ്ലസ് വൺ കാലത്ത് അൽ ജാമിയയിൽ എത്തിയപ്പോളാണ് വായന വളരെ സീരിയസായിട്ടുള്ളൊരു ഹോബിയായി മാറുന്നത്. അവിടുന്നിങ്ങോട്ട്, കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ഏതെങ്കിലും പുസ്തകത്തിൽ നിന്ന് എന്തെങ്കിലും വായിക്കാത്ത ദിവസങ്ങൾ വളരെ വിരളമായിട്ടെ എന്‍റെ ജീവിതത്തിൽ  ഉണ്ടായിട്ടുള്ളൂ.
പത്മരാജന്‍റെ മഞ്ഞു കാലം നോറ്റ കുതിര, എം. ടി. യുടെ മഞ്ഞ് എന്നീ നോവലുകൾ ഹൊറേഗല്ലുവിന്‍റെ ജിയോഗ്രാഫിക്കൽ സ്പേസും, നോവലിന്‍റെ നീളവും നിർണ്ണയിക്കാൻ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. സി. വി ബാലകൃഷ്ണന്‍റെ ആയുസിന്‍റെ പുസ്തകം ഭാഷയ്ക്ക് എങ്ങനെയൊരു ഒഴുക്ക് ക്രിയേറ്റ് ചെയ്യാം എന്നതിന് എന്‍റെ റഫറൻസായിരുന്നു. ചെക്കോവിന്‍റെ കഥകൾ എഴുത്ത് നിന്ന് പോകുമ്പോഴൊക്കെയും എഴുത്ത് തുടരുന്നതിനായി എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. എബൌവ് ആൾ, എന്നെ അത്രമേൽ സ്വാധീനിച്ചിട്ടുള്ള ദസ്തയെവിസ്കി, തന്‍റെ രചനകളിൽ കഥാപാത്രങ്ങളുടെ  മാനസിക സംഘർശങ്ങൾക്ക്  നൽകി വരാറുള്ള തീവ്രദ ഹൊറേഗല്ലുവിൽ മാക്സിമം വരുത്താൻ എന്‍റെ കഴിവിന്‍റെ പരമാവധി ഞാൻ ശ്രമിച്ചിട്ടുണ്ട്. നോവലുകൾക്ക് പുറമേ വാങ്ങർ വോയിയുടെ ഇൻ മൂഡ് ഫോർ ലവ് എന്ന സിനിമയും അതിന്റെ സൌണ്ട് ട്രേക്കും ഹൊറേഗല്ലു ഉണ്ടാകുന്നതിന് പ്രധാന പങ്കു വഹിച്ച ഘടകങ്ങളാണ്.  

"ദസ്തയെവിസ്കി, തന്‍റെ രചനകളിൽ കഥാപാത്രങ്ങളുടെ  മാനസിക സംഘർശങ്ങൾക്ക്  നൽകി വരാറുള്ള തീവ്രദ ഹൊറേഗല്ലുവിൽ മാക്സിമം വരുത്താൻ എന്‍റെ കഴിവിന്‍റെ പരമാവധി ഞാൻ ശ്രമിച്ചിട്ടുണ്ട്"

3. കൊടൈക്കനാലിനെ നോവലിന്‍റെ കഥാപശ്ചാത്തലമായി തെരഞ്ഞെടുത്തത് എന്ത് കൊണ്ടാണ്?
ഉത്തരം : ഞാൻ ഒമ്പതാം  ക്ലാസിൽ പഠിക്കുമ്പോൾ ഫാമിലിയായിട്ട് ഒറ്റ പകൽ മാത്രം ചെലവഴിച്ച സ്ഥലമാണ് കൊടൈക്കനാൽ. അതിന് ശേഷം ഞാൻ കൊടൈക്കനാൽ കണ്ടിട്ടില്ല.
ഹൊറേഗല്ലു സംഭവിക്കുന്ന സ്ഥലം കൊടൈക്കനാൽ ആയതിന് മറ്റൊരു കാരണമുണ്ട്. വളരെ മെലങ്കളിക്കായിട്ടുള്ള, സ്ലോ പേസിൽ നീങ്ങുന്ന കഥ ഈസ്തെറ്റിക്കല്ലി റിച്ചായിട്ടുള്ളൊരു സ്ഥലത്ത് സംഭവിക്കുമ്പോൾ വായനക്കാരിൽ  ഒരു പ്രത്യേകതരം ഫീൽ നമുക്ക്  ക്രിയേറ്റ് ചെയ്യുവാൻ പറ്റും. പത്മരാജന്‍റെ മഞ്ഞു കാലം നോറ്റ കുതിരയും, എം.ടിയുടെ മഞ്ഞും അതിന് ഉദാഹരണമാണ്.  സേവിയർ ഡോളന്‍റെ 'ടോം അറ്റ് ദ ഫാം' പോലെയുള്ള സിനിമകളും  ഈയൊരു സംഗതി പരീക്ഷിച്ച് വിജയിച്ചതായി കാണാം. ഈയൊരു സംഗതിയാണ് ഞാൻ ഹൊറേഗല്ലുവിൽ പരീക്ഷിച്ചിട്ടുള്ളത്. പത്തൊമ്പതാം നൂറ്റാണ്ട് തൊട്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനിടയിലെ കൊടൈക്കനാലാണ്  എന്‍റെ നോവലിന്‍റെ കാലഘട്ടം. കൊടൈക്കനാലിന്‍റെ ഭൂമി ശാസ്ത്രത്തെയും, ചരിത്രത്തെയും, ആദിവാസി ജീവിതത്തെയും മനസ്സിലാക്കാൻ ആശ്രയിച്ചത് ഗൂഗിളിനെയാണ്. പത്മരാജൻ അമേരിക കാണാതെ ലോല എഴുതിയ നാട്ടിൽ, ഇന്‍റർനെറ്റിൽ എന്തും ലഭ്യമാകുന്ന ഈ കാലഘട്ടത്തിൽ കൊടൈക്കനാലിനെ നേരിട്ട് അനുഭവിക്കാതെ അതിനെ കുറിച്ച് രചിക്കുക എന്നുള്ളത് വളരെ എളുപ്പമാണ്.

4. നോൺ-ലീനിയർ നറേറ്റീവ് സ്ട്രക്ചറിലാണല്ലോ ഹൊറേഗല്ലു രചിക്കപ്പെട്ടിട്ടുള്ളത്. അങ്ങനെയൊരു നറേറ്റീവ് സ്റ്റൈൽ പരീക്ഷിക്കാൻ കാരണമെന്താണ്?
ഉത്തരം: ലീനിയറായി കഥ പറയുക എന്നുള്ളത് ഒരു ഡിഫിക്കൽട്ട് ടാസ്കായത് കൊണ്ട് തന്നെ. ലോക സാഹിത്യത്തിൽ തന്നെ ലീനിയർ സ്വഭാവത്തിൽ വളരെ സിമ്പിളായി കഥകൾ അവതരിപ്പിച്ചവരൊക്കെയും ലെജെൻഡ്സ് ആണ്. മലയാളത്തിൽ വൈക്കം മുഹമ്മദ് ബഷീറാണ് അതിന് ഏറ്റവും നല്ല ഉദാഹരണം. ബഷീർ വളരെ സിമ്പിളായി കാര്യങ്ങൾ അവതരിപ്പിക്കുന്ന എഴുത്തുകാരനാണ്. എന്നിട്ടും, ബഷീറിനെ പോലെ എഴുതാൻ ബഷീറിന് മാത്രമേ സാധിച്ചിട്ടുള്ളൂ. ഏറ്റവും ചുരുക്കി ലളിതമായി ലീനിയർ സ്വഭാവത്തിൽ പറയുക എന്നത് പ്രയാസമായത് കൊണ്ട് തന്നെയാണ് ഹൊറേഗല്ലു ഒരു നോൺ ലീനിയർ ട്രേക്കിൽ സഞ്ചരിക്കുന്നത്. മാത്രമല്ല, പല കാലഘട്ടത്തിലെ പല ജീവിതങ്ങൾ അവതരിപ്പിക്കപ്പെടുന്ന ഒരു കഥയ്ക്ക് എന്ത് കൊണ്ടും അനുയോജ്യം നോൺ ലീനിയർ നറേഷൻ തന്നെയാണ്.

5. ഹൊറേഗല്ലുവിലൂടെ വായനക്കാരിൽ എന്ത് തരം മൂഡ് ക്രിയേറ്റ് ചെയ്യാനാണ് താങ്കൾ ശ്രമിച്ചിട്ടുള്ളത്?
ഉത്തരം :ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിന് മുമ്പ് എന്നെ കുറിച്ച് തന്നെ കുറച്ച് ഡീറ്റെയിൽ ചെയ്യേണ്ടതായിട്ടുണ്ടെന്ന് തോന്നുന്നു.  ഈ ഇരുപതിന്നാല് വർഷത്തെ എന്‍റെ ജീവിതത്തിന്‍റെ ഏതാണ്ട് അറുപത് ശതമാനവും ഞാൻ തനിച്ചായിരിക്കും ചെലവഴിച്ചിട്ടുണ്ടാവുക. എനിക്ക് പറ്റാത്ത പലതും മറ്റ് പലരും വെടിപ്പോടെ ചെയ്യുന്ന സമൂഹവുമായിട്ടുള്ള ഇന്‍ററേക്ഷനിൽ നിന്നും ഞാൻ എന്നെ തന്നെ പരമാവധി റെസ്ട്രിക്ട് ചെയ്ത് വെച്ചിരിക്കുകയാണെന്നുള്ളത് സത്യസന്ധമായിട്ടുള്ള കാര്യമാണ്. എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ കൂട്ടങ്ങളിൽ അല്ലാത്ത കൂട്ടങ്ങളിലത്രയും ഞാനൊരു പരിഹാസ്യനായ കഥാപത്രമാണ്. അത് കൊണ്ട് തന്നെ നേരിട്ട അപമാനങ്ങളും, കേട്ട പരിഹാസങ്ങളും എന്നിലുണ്ടാക്കിയിട്ടുള്ള നെഗറ്റിവിറ്റി അത്ര ചെറുതൊന്നുമല്ല. ഈ നെഗറ്റിവിറ്റിയെ പലപ്പോഴും മറികടന്നത് വായിച്ചും, എഴുതിയും, സിനിമ കണ്ടുമാണ്. ഫിസിക്കലിയും ഇമോഷണലിയും വളരെ വീക്കായിട്ടുള്ള എന്നെ പോലൊരു മനുഷ്യന് എഴുതുക എന്നല്ലാതെ മറ്റൊരു പണിയും പോസിബൽ അല്ല. സമൂഹം എന്നെ പോലെയുള്ളവരിൽ നിന്നും എഴുത്തല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നുമില്ല.
അപ്പൊ ജീവിതത്തെ കുറിച്ചോ ലോകത്തെ കുറിച്ചോ ഒട്ടും ശുഭാപ്തി വിശ്വാസമില്ലാത്ത ഒരാൾ രചിച്ച നോവലെന്ന നിലയ്ക്ക് ഹൊറേഗല്ലു കുറച്ച് ഡാർക്കാണ്. അടുത്ത സുഹൃത്തുക്കൾ നോവൽ വായിച്ചു തീർത്തപ്പോൾ അവരെയത് ഇമോഷണലി ഹോൻഡ് ചെയ്തു എന്നാണ് പറഞ്ഞത്. വായനക്കാരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, നോവൽ വായിച്ചു പൂർത്തിയാക്കുന്ന അതേ നിമിഷത്തിൽ നിങ്ങളുടെ ചിന്തകളിൽ നിന്നും ഹൊറേഗല്ലുവിനെ കളയുക, കൂടെ കൊണ്ട് നടക്കാൻ അത്ര സുഖകരമല്ലാത്ത സംഗതികൾ മാത്രമേ ഹൊറേഗല്ലു നിങ്ങൾക്ക് സമ്മാനിക്കുകയുള്ളൂ.

"ഈ നെഗറ്റിവിറ്റിയെ പലപ്പോഴും മറികടന്നത് വായിച്ചും, എഴുതിയും, സിനിമ കണ്ടുമാണ്. ഫിസിക്കലിയും ഇമോഷണലിയും വളരെ വീക്കായിട്ടുള്ള എന്നെ പോലൊരു മനുഷ്യന് എഴുതുക എന്നല്ലാതെ മറ്റൊരു പണിയും പോസിബൽ അല്ല. സമൂഹം എന്നെ പോലെയുള്ളവരിൽ നിന്നും എഴുത്തല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നുമില്ല".

6. കേവലം ആത്മരതിക്കപ്പുറം സാമൂഹികമോ രാഷ്ട്രീയമോ ആയ ഒരു ദൌത്യവും ഹൊറേഗല്ലു നിർവഹിക്കുന്നില്ല എന്നാണോ?
ഉത്തരം : നിലവിലെ ലോക സാഹചര്യത്തിൽ ഒരു മുസ്ലിമായി ജീവിക്കുക എന്നത് തന്നെ വലിയൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്‍റാണ്. അങ്ങനെ ജീവിക്കുമ്പോൾ തന്നെ  ക്രിയേറ്റ് ചെയ്യുകയും കൂടി ചെയ്യുമ്പോൾ ആ സ്റ്റേറ്റ്മെന്‍റിനെ  അടിവരയിടുന്നതിന് തുല്യമാണ്. ഇസ്ലാമോഫോബിയ നോർമലൈസ് ചെയ്യപ്പെട്ടിട്ടുള്ള ഒരു 'മതേതര' സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റി ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സെഷൻസ് അറ്റൻഡ് ചെയ്യാൻ പോയ എന്നെ ഫ്രറ്റേണിറ്റിക്കാരനായത് കൊണ്ട് മാത്രം മർദ്ദിച്ച എസ്. എഫ്. ഐ യുടെ മുതിർന്ന സഖാക്കൾ, പോലീസും നാട്ടുകാരും കേൾക്കെ തന്നെ ഫ്രറ്റേണിറ്റി പ്രവർത്തകരെ നോക്കി കൊണ്ട്  ഉച്ചത്തിൽ വിളിച്ചു പറഞ്ഞത് നമ്മൾ തീവ്രവാദികളാണെന്നും, നമ്മുടെ കൈയിൽ ബോംബുണ്ടെന്നും, നമ്മളാണ് ആടിനെ മേയിക്കാനായി പോകുന്നവരെന്നും, നമ്മളെന്തോ അജണ്ട നടപ്പിലാക്കാൻ വന്നവരാണെന്നുമൊക്കെയാണ്. എന്നെ മർദ്ദിച്ചതിന് ശേഷം എസ്. എഫ്. ഐയുടെ നേതാവ് പറഞ്ഞ ഒരു വാചകം ഇപ്പോഴും എന്നെ അലട്ടാറുണ്ട്. "നീ കെ. എസ്. യു വോ എം. എസ്. എഫോ അല്ല, നീ ഫ്രറ്റേണിറ്റികാരനാണ്. നിനക്ക് ഇവിടെ നിൽക്കാനുള്ള അവകാശമില്ല". ഇങ്ങനെ പൊതുയിടങ്ങൾ പോലും മുസ്ലിം പൊളിറ്റിക്സ് സംസാരിച്ചതിന്‍റെ പേരിൽ നിഷേധിക്കപ്പെടുന്ന ഒരിടത്ത്,  ശഹാദത്ത് ചൊല്ലി അഞ്ച് നേരം നമസ്കരിച്ച് അടിച്ചമർത്തപ്പെട്ട ജന സമൂഹത്തിന് വേണ്ടി നില കൊള്ളുന്നു എന്നത് തന്നെയാണ് ഞാൻ നിർവഹിക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രവർത്തനം. അങ്ങനൊരു സ്വത്വത്തിൽ നിന്ന് കൊണ്ട് തന്നെ ഞാൻ സർഗ്ഗാത്മക പ്രവർത്തനത്തിൽ ഏർപ്പെടുകയും കൂടി ചെയ്യുമ്പോൾ അത് സമൂഹത്തിൽ ഉണ്ടാക്കുന്ന ഇംപാക്ട് ചെറുതല്ല. മുസ്ലിം സ്വത്വം പേറി നടക്കുന്നതിൽ ഭയവും, അപമാനവും തോന്നുന്ന മനുഷ്യരുള്ള ഈ നാട്ടിൽ ഞാനൊരു മുസ്ലിമാണെന്നും, എഴുത്തുകാരനാണെന്നും പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഞാൻ എന്ത് എഴുതുന്നു എന്നത് രണ്ടാമത്തെ കാര്യം.

"നീ കെ. എസ്. യു വോ എം. എസ്. എഫോ അല്ല, നീ ഫ്രറ്റേണിറ്റികാരനാണ്. നിനക്ക് ഇവിടെ നിൽക്കാനുള്ള അവകാശമില്ല".

ഇനി 'പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനെ' കുറിച്ച് സൂചിപ്പിക്കാം. ഞാൻ കല സൃഷ്ടിക്കുമ്പോഴും, ആസ്വദിക്കുമ്പോഴും പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനെ കുറിച്ച് ചിന്തിക്കാറില്ല. ഒരു മുസ്ലിം എന്ന നിലയിൽ എപ്പോഴും ഒരു സൂക്ഷ്മത കൈവരിക്കാൻ ശ്രമിക്കാറുണ്ട്. ഇസ്ലാമിക ടെർമിനോളജിയിൽ നിന്ന് കൊണ്ട് ഈ സൂക്ഷ്മതയെ നമുക്ക് 'തഖ്വ' എന്ന് വിളിക്കാം. അത് പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനെക്കാളും ഉയർന്നൊരു അവസ്ഥയാണ്. ചുറ്റിലുള്ള മനുഷ്യരോടും, പ്രകൃതിയോടും, ഈ പ്രപഞ്ചത്തോടും, ഇതിനൊക്കെയും സൃഷ്ടിച്ച്  പരിപാലിക്കുന്ന സൃഷ്ടാവിനാടും നീതിയോടെ പെരുമാറാൻ തഖ്വ നമ്മെ പ്രേരിപ്പിക്കുന്നു. അങ്ങനെ വരുമ്പോൾ ഒരു മുസ്ലിമായൊരാൾ എഴുതുമ്പോൾ അതിലെങ്ങനെ സ്ത്രീ വിരുദ്ധതയും, അനീതിയും, അനാവശ്യത്തരവും ഉണ്ടാകും?! അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അയാളുടെ വിശ്വാസം പൂർണ്ണമായില്ല എന്നല്ലേ അർത്ഥം. ഹൊറേഗല്ലുവിൽ ഇത്തരത്തിൽ 'പൊളിറ്റിക്കലി ഇൻകരക്റ്റായിട്ടുള്ള' എന്തെങ്കിലും ഉണ്ടെന്ന് നിങ്ങൾക്ക് തോന്നിയാൽ ഒരു വിശ്വാസിയെന്ന നിലയിൽ എന്‍റെ തഖ്വ ബോധം വേണ്ട വിധം വികസിച്ചിട്ടില്ലെന്ന് നിങ്ങൾ മനസ്സിലാക്കുക.

"ചുറ്റിലുള്ള മനുഷ്യരോടും, പ്രകൃതിയോടും, ഈ പ്രപഞ്ചത്തോടും, ഇതിനൊക്കെയും സൃഷ്ടിച്ച്  പരിപാലിക്കുന്ന സൃഷ്ടാവിനാടും നീതിയോടെ പെരുമാറാൻ തഖ്വ നമ്മെ പ്രേരിപ്പിക്കുന്നു".

ഇനി ഹൊറേഗല്ലുവിലേക്ക് വരികയാണെങ്കിൽ, എന്തെങ്കിലും രാഷ്ട്രീയം പറയുക എന്ന നിയ്യത്തിനപ്പുറം കഥ പറയുക എന്നതായിരുന്നു എന്‍റെ ഉദ്ദേശം. അപ്പോൾ തന്നെയും, അധിനിവേശ ക്രൈസ്തവതയെയും, സെമിറ്റിക്ക് മതമെന്ന നിലയിലെ ക്രൈസ്തവതയിലെ അദ്ധ്യാത്മിക ധാരകളെയും മുൻവിധികൾ ഒന്നുമില്ലാതെ തന്നെ ഹൊറേഗല്ലുവിൽ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു കാപ്പിറ്റലിസ്റ്റ് കുടുംബ സങ്കൽപ്പം സമ്മാനിക്കുന്ന വിരസതയെയും നോവലിലൂടെ വലിയൊരു പരിധിയോളം അടയാളപ്പെടുത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ, അപ്പോഴും എന്‍റെ മെയിൻ ഫോക്കസ് കഥയിലും, കഥാപാത്രങ്ങളിലുമാണ്.

ഫിക്റിൽ പ്രസിദ്ധീകരിക്കാനിരിക്കുന്ന 'ഹൊറേഗല്ലു' എന്ന നോവലിനെ കുറിച്ച് നോവലിസ്റ്റ് കുട്ടൻ പോപോവിച്ചുമായി ഫിക്റിന്റെ എഡിറ്റർ ഇൻ ചീഫ് മിസ്ഹബ് നടത്തിയ അഭിമുഖം.

1. ഹൊറേഗല്ലു ആദ്യമായി മനസ്സിലേക്ക് വന്നതെങ്ങനെയാണ്?
ഉത്തരം : പൂനേലെ ഇത്താത്തയുടെ ഫ്ലേറ്റിൽ വെച്ച് എന്‍റെ  മൈൻഡും , ബോഡിയും വളരെ റിലാക്സ്ഡ് ആയിട്ട് നിൽക്കുന്ന സമയത്ത് വെറുതെ ബാൽക്കണിയിൽ ഇരുന്നപ്പോ എന്നിലേക്ക് വന്നൊരു മെലങ്കളിക്ക് മൂഡിൽ നിന്നാണ്  ഹൊറേഗല്ലുവിന്‍റെ  തുടക്കം. ആ മൂഡിനെ ആദ്യം സിനിമയുടെ നറേഷനിലേക്ക് മാറ്റുന്നതിനായിയുള്ള ശ്രമങ്ങൾ കുറച്ച് നടത്തി. സിനിമയുടെ തന്നെ പല ജോണേഴ്സിലേക്ക് പെർട്ടിക്കുളർ മൂഡിനെ പ്ലേസ് ചെയ്ത് നോക്കി. പിന്നീട് വളരെ പതിയെയൊരു നറേഷൻ സെറ്റ് ആയി വന്നു. അങ്ങനെ ഒരു സിനോപ്സിസ് രൂപത്തിൽ അത് എഴുതി ഹർഷദ്ക്കാക്ക് (തിരക്കഥാകൃത്ത്) അയച്ചു കൊടുത്തു. പക്ഷെ, ആ കഥയിലൊരു കമ്മേഴ്ഷിയൽ വാല്യൂ ഒട്ടുമില്ലെന്നുള്ള കാക്കയുടെ മറുപടി എനിക്കും കൺവിൻസിങ്ങായി തോന്നി. പിന്നീട് സുഹൃത്ത് സിബ്ഗത്തുള്ളയുടെ വിവാഹ ദിവസം കാക്കയെ നേരിട്ട് കണ്ടപ്പോ കാക്ക കഥയെ കുറിച്ചും, ആ കഥ സിനിമയാക്കുമ്പോൾ സംഭവിക്കാനിടയുള്ള പരിമിതികളെ കുറിച്ചും എന്നെ ബോധ്യപ്പെടുത്തി. അപ്പൊ പിന്നെ എന്ത് കൊണ്ട് മറ്റൊരു മീഡിയത്തിൽ കഥ പറഞ്ഞ് കൂടാ എന്നൊരു ചിന്ത വന്നു. അങ്ങനെയാണ് ഹൊറേഗല്ലു നോവലാക്കാൻ തീരുമാനിച്ചത്.

2. വായിച്ച മറ്റു നോവലുകൾ ഈ രചനയിൽ പ്രചോദനമായി മാറിയിട്ടുണ്ടോ?
ഉത്തരം : തീർച്ചയായും. ഹൊറേഗല്ലു യഥാർത്ഥത്തിൽ ഞാൻ ഇത് വരെ വായിച്ചു തീർത്തിട്ടുള്ള പുസ്തകങ്ങൾക്കുള്ളൊരു ട്രിബ്യൂട്ടായിട്ടാണ് കണക്കാക്കുന്നത്. സലഫി സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിന്‍റെ പ്രിൻസിപ്പാൾ ഫാത്വിമ ടീച്ചർ നൽകിയ കുഞ്ഞിക്കൂഞ്ഞനെന്ന പുസ്തകമാണ് ഞാൻ ജീവിതത്തിൽ ആദ്യമായി വായിക്കുന്ന പുസ്തകം. പിന്നീട് പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഉപ്പയുടെ സുഹൃത്ത് പ്രഭാകരൻ മാഷ് നൽകിയ 'മലബാറിലെ മുസ്ലീങ്ങളും ഇടത്പക്ഷവും' എന്ന ഹുസൈൻ രണ്ടത്താണിയുടെ പുസ്തകമാണ് ജീവിതത്തിൽ രണ്ടാമത് വായിച്ച പുസ്തകം. അതേ വർഷം തന്നെ ആടു ജീവിതവും വായിച്ചു തീർത്തത് ഞാൻ ഓർക്കുന്നു. പിന്നീട് പ്ലസ് വൺ കാലത്ത് അൽ ജാമിയയിൽ എത്തിയപ്പോളാണ് വായന വളരെ സീരിയസായിട്ടുള്ളൊരു ഹോബിയായി മാറുന്നത്. അവിടുന്നിങ്ങോട്ട്, കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ഏതെങ്കിലും പുസ്തകത്തിൽ നിന്ന് എന്തെങ്കിലും വായിക്കാത്ത ദിവസങ്ങൾ വളരെ വിരളമായിട്ടെ എന്‍റെ ജീവിതത്തിൽ  ഉണ്ടായിട്ടുള്ളൂ.
പത്മരാജന്‍റെ മഞ്ഞു കാലം നോറ്റ കുതിര, എം. ടി. യുടെ മഞ്ഞ് എന്നീ നോവലുകൾ ഹൊറേഗല്ലുവിന്‍റെ ജിയോഗ്രാഫിക്കൽ സ്പേസും, നോവലിന്‍റെ നീളവും നിർണ്ണയിക്കാൻ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. സി. വി ബാലകൃഷ്ണന്‍റെ ആയുസിന്‍റെ പുസ്തകം ഭാഷയ്ക്ക് എങ്ങനെയൊരു ഒഴുക്ക് ക്രിയേറ്റ് ചെയ്യാം എന്നതിന് എന്‍റെ റഫറൻസായിരുന്നു. ചെക്കോവിന്‍റെ കഥകൾ എഴുത്ത് നിന്ന് പോകുമ്പോഴൊക്കെയും എഴുത്ത് തുടരുന്നതിനായി എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. എബൌവ് ആൾ, എന്നെ അത്രമേൽ സ്വാധീനിച്ചിട്ടുള്ള ദസ്തയെവിസ്കി, തന്‍റെ രചനകളിൽ കഥാപാത്രങ്ങളുടെ  മാനസിക സംഘർശങ്ങൾക്ക്  നൽകി വരാറുള്ള തീവ്രദ ഹൊറേഗല്ലുവിൽ മാക്സിമം വരുത്താൻ എന്‍റെ കഴിവിന്‍റെ പരമാവധി ഞാൻ ശ്രമിച്ചിട്ടുണ്ട്. നോവലുകൾക്ക് പുറമേ വാങ്ങർ വോയിയുടെ ഇൻ മൂഡ് ഫോർ ലവ് എന്ന സിനിമയും അതിന്റെ സൌണ്ട് ട്രേക്കും ഹൊറേഗല്ലു ഉണ്ടാകുന്നതിന് പ്രധാന പങ്കു വഹിച്ച ഘടകങ്ങളാണ്.  

"ദസ്തയെവിസ്കി, തന്‍റെ രചനകളിൽ കഥാപാത്രങ്ങളുടെ  മാനസിക സംഘർശങ്ങൾക്ക്  നൽകി വരാറുള്ള തീവ്രദ ഹൊറേഗല്ലുവിൽ മാക്സിമം വരുത്താൻ എന്‍റെ കഴിവിന്‍റെ പരമാവധി ഞാൻ ശ്രമിച്ചിട്ടുണ്ട്"

3. കൊടൈക്കനാലിനെ നോവലിന്‍റെ കഥാപശ്ചാത്തലമായി തെരഞ്ഞെടുത്തത് എന്ത് കൊണ്ടാണ്?
ഉത്തരം : ഞാൻ ഒമ്പതാം  ക്ലാസിൽ പഠിക്കുമ്പോൾ ഫാമിലിയായിട്ട് ഒറ്റ പകൽ മാത്രം ചെലവഴിച്ച സ്ഥലമാണ് കൊടൈക്കനാൽ. അതിന് ശേഷം ഞാൻ കൊടൈക്കനാൽ കണ്ടിട്ടില്ല.
ഹൊറേഗല്ലു സംഭവിക്കുന്ന സ്ഥലം കൊടൈക്കനാൽ ആയതിന് മറ്റൊരു കാരണമുണ്ട്. വളരെ മെലങ്കളിക്കായിട്ടുള്ള, സ്ലോ പേസിൽ നീങ്ങുന്ന കഥ ഈസ്തെറ്റിക്കല്ലി റിച്ചായിട്ടുള്ളൊരു സ്ഥലത്ത് സംഭവിക്കുമ്പോൾ വായനക്കാരിൽ  ഒരു പ്രത്യേകതരം ഫീൽ നമുക്ക്  ക്രിയേറ്റ് ചെയ്യുവാൻ പറ്റും. പത്മരാജന്‍റെ മഞ്ഞു കാലം നോറ്റ കുതിരയും, എം.ടിയുടെ മഞ്ഞും അതിന് ഉദാഹരണമാണ്.  സേവിയർ ഡോളന്‍റെ 'ടോം അറ്റ് ദ ഫാം' പോലെയുള്ള സിനിമകളും  ഈയൊരു സംഗതി പരീക്ഷിച്ച് വിജയിച്ചതായി കാണാം. ഈയൊരു സംഗതിയാണ് ഞാൻ ഹൊറേഗല്ലുവിൽ പരീക്ഷിച്ചിട്ടുള്ളത്. പത്തൊമ്പതാം നൂറ്റാണ്ട് തൊട്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനിടയിലെ കൊടൈക്കനാലാണ്  എന്‍റെ നോവലിന്‍റെ കാലഘട്ടം. കൊടൈക്കനാലിന്‍റെ ഭൂമി ശാസ്ത്രത്തെയും, ചരിത്രത്തെയും, ആദിവാസി ജീവിതത്തെയും മനസ്സിലാക്കാൻ ആശ്രയിച്ചത് ഗൂഗിളിനെയാണ്. പത്മരാജൻ അമേരിക കാണാതെ ലോല എഴുതിയ നാട്ടിൽ, ഇന്‍റർനെറ്റിൽ എന്തും ലഭ്യമാകുന്ന ഈ കാലഘട്ടത്തിൽ കൊടൈക്കനാലിനെ നേരിട്ട് അനുഭവിക്കാതെ അതിനെ കുറിച്ച് രചിക്കുക എന്നുള്ളത് വളരെ എളുപ്പമാണ്.

4. നോൺ-ലീനിയർ നറേറ്റീവ് സ്ട്രക്ചറിലാണല്ലോ ഹൊറേഗല്ലു രചിക്കപ്പെട്ടിട്ടുള്ളത്. അങ്ങനെയൊരു നറേറ്റീവ് സ്റ്റൈൽ പരീക്ഷിക്കാൻ കാരണമെന്താണ്?
ഉത്തരം: ലീനിയറായി കഥ പറയുക എന്നുള്ളത് ഒരു ഡിഫിക്കൽട്ട് ടാസ്കായത് കൊണ്ട് തന്നെ. ലോക സാഹിത്യത്തിൽ തന്നെ ലീനിയർ സ്വഭാവത്തിൽ വളരെ സിമ്പിളായി കഥകൾ അവതരിപ്പിച്ചവരൊക്കെയും ലെജെൻഡ്സ് ആണ്. മലയാളത്തിൽ വൈക്കം മുഹമ്മദ് ബഷീറാണ് അതിന് ഏറ്റവും നല്ല ഉദാഹരണം. ബഷീർ വളരെ സിമ്പിളായി കാര്യങ്ങൾ അവതരിപ്പിക്കുന്ന എഴുത്തുകാരനാണ്. എന്നിട്ടും, ബഷീറിനെ പോലെ എഴുതാൻ ബഷീറിന് മാത്രമേ സാധിച്ചിട്ടുള്ളൂ. ഏറ്റവും ചുരുക്കി ലളിതമായി ലീനിയർ സ്വഭാവത്തിൽ പറയുക എന്നത് പ്രയാസമായത് കൊണ്ട് തന്നെയാണ് ഹൊറേഗല്ലു ഒരു നോൺ ലീനിയർ ട്രേക്കിൽ സഞ്ചരിക്കുന്നത്. മാത്രമല്ല, പല കാലഘട്ടത്തിലെ പല ജീവിതങ്ങൾ അവതരിപ്പിക്കപ്പെടുന്ന ഒരു കഥയ്ക്ക് എന്ത് കൊണ്ടും അനുയോജ്യം നോൺ ലീനിയർ നറേഷൻ തന്നെയാണ്.

5. ഹൊറേഗല്ലുവിലൂടെ വായനക്കാരിൽ എന്ത് തരം മൂഡ് ക്രിയേറ്റ് ചെയ്യാനാണ് താങ്കൾ ശ്രമിച്ചിട്ടുള്ളത്?
ഉത്തരം :ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിന് മുമ്പ് എന്നെ കുറിച്ച് തന്നെ കുറച്ച് ഡീറ്റെയിൽ ചെയ്യേണ്ടതായിട്ടുണ്ടെന്ന് തോന്നുന്നു.  ഈ ഇരുപതിന്നാല് വർഷത്തെ എന്‍റെ ജീവിതത്തിന്‍റെ ഏതാണ്ട് അറുപത് ശതമാനവും ഞാൻ തനിച്ചായിരിക്കും ചെലവഴിച്ചിട്ടുണ്ടാവുക. എനിക്ക് പറ്റാത്ത പലതും മറ്റ് പലരും വെടിപ്പോടെ ചെയ്യുന്ന സമൂഹവുമായിട്ടുള്ള ഇന്‍ററേക്ഷനിൽ നിന്നും ഞാൻ എന്നെ തന്നെ പരമാവധി റെസ്ട്രിക്ട് ചെയ്ത് വെച്ചിരിക്കുകയാണെന്നുള്ളത് സത്യസന്ധമായിട്ടുള്ള കാര്യമാണ്. എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ കൂട്ടങ്ങളിൽ അല്ലാത്ത കൂട്ടങ്ങളിലത്രയും ഞാനൊരു പരിഹാസ്യനായ കഥാപത്രമാണ്. അത് കൊണ്ട് തന്നെ നേരിട്ട അപമാനങ്ങളും, കേട്ട പരിഹാസങ്ങളും എന്നിലുണ്ടാക്കിയിട്ടുള്ള നെഗറ്റിവിറ്റി അത്ര ചെറുതൊന്നുമല്ല. ഈ നെഗറ്റിവിറ്റിയെ പലപ്പോഴും മറികടന്നത് വായിച്ചും, എഴുതിയും, സിനിമ കണ്ടുമാണ്. ഫിസിക്കലിയും ഇമോഷണലിയും വളരെ വീക്കായിട്ടുള്ള എന്നെ പോലൊരു മനുഷ്യന് എഴുതുക എന്നല്ലാതെ മറ്റൊരു പണിയും പോസിബൽ അല്ല. സമൂഹം എന്നെ പോലെയുള്ളവരിൽ നിന്നും എഴുത്തല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നുമില്ല.
അപ്പൊ ജീവിതത്തെ കുറിച്ചോ ലോകത്തെ കുറിച്ചോ ഒട്ടും ശുഭാപ്തി വിശ്വാസമില്ലാത്ത ഒരാൾ രചിച്ച നോവലെന്ന നിലയ്ക്ക് ഹൊറേഗല്ലു കുറച്ച് ഡാർക്കാണ്. അടുത്ത സുഹൃത്തുക്കൾ നോവൽ വായിച്ചു തീർത്തപ്പോൾ അവരെയത് ഇമോഷണലി ഹോൻഡ് ചെയ്തു എന്നാണ് പറഞ്ഞത്. വായനക്കാരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, നോവൽ വായിച്ചു പൂർത്തിയാക്കുന്ന അതേ നിമിഷത്തിൽ നിങ്ങളുടെ ചിന്തകളിൽ നിന്നും ഹൊറേഗല്ലുവിനെ കളയുക, കൂടെ കൊണ്ട് നടക്കാൻ അത്ര സുഖകരമല്ലാത്ത സംഗതികൾ മാത്രമേ ഹൊറേഗല്ലു നിങ്ങൾക്ക് സമ്മാനിക്കുകയുള്ളൂ.

"ഈ നെഗറ്റിവിറ്റിയെ പലപ്പോഴും മറികടന്നത് വായിച്ചും, എഴുതിയും, സിനിമ കണ്ടുമാണ്. ഫിസിക്കലിയും ഇമോഷണലിയും വളരെ വീക്കായിട്ടുള്ള എന്നെ പോലൊരു മനുഷ്യന് എഴുതുക എന്നല്ലാതെ മറ്റൊരു പണിയും പോസിബൽ അല്ല. സമൂഹം എന്നെ പോലെയുള്ളവരിൽ നിന്നും എഴുത്തല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നുമില്ല".

6. കേവലം ആത്മരതിക്കപ്പുറം സാമൂഹികമോ രാഷ്ട്രീയമോ ആയ ഒരു ദൌത്യവും ഹൊറേഗല്ലു നിർവഹിക്കുന്നില്ല എന്നാണോ?
ഉത്തരം : നിലവിലെ ലോക സാഹചര്യത്തിൽ ഒരു മുസ്ലിമായി ജീവിക്കുക എന്നത് തന്നെ വലിയൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്‍റാണ്. അങ്ങനെ ജീവിക്കുമ്പോൾ തന്നെ  ക്രിയേറ്റ് ചെയ്യുകയും കൂടി ചെയ്യുമ്പോൾ ആ സ്റ്റേറ്റ്മെന്‍റിനെ  അടിവരയിടുന്നതിന് തുല്യമാണ്. ഇസ്ലാമോഫോബിയ നോർമലൈസ് ചെയ്യപ്പെട്ടിട്ടുള്ള ഒരു 'മതേതര' സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റി ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സെഷൻസ് അറ്റൻഡ് ചെയ്യാൻ പോയ എന്നെ ഫ്രറ്റേണിറ്റിക്കാരനായത് കൊണ്ട് മാത്രം മർദ്ദിച്ച എസ്. എഫ്. ഐ യുടെ മുതിർന്ന സഖാക്കൾ, പോലീസും നാട്ടുകാരും കേൾക്കെ തന്നെ ഫ്രറ്റേണിറ്റി പ്രവർത്തകരെ നോക്കി കൊണ്ട്  ഉച്ചത്തിൽ വിളിച്ചു പറഞ്ഞത് നമ്മൾ തീവ്രവാദികളാണെന്നും, നമ്മുടെ കൈയിൽ ബോംബുണ്ടെന്നും, നമ്മളാണ് ആടിനെ മേയിക്കാനായി പോകുന്നവരെന്നും, നമ്മളെന്തോ അജണ്ട നടപ്പിലാക്കാൻ വന്നവരാണെന്നുമൊക്കെയാണ്. എന്നെ മർദ്ദിച്ചതിന് ശേഷം എസ്. എഫ്. ഐയുടെ നേതാവ് പറഞ്ഞ ഒരു വാചകം ഇപ്പോഴും എന്നെ അലട്ടാറുണ്ട്. "നീ കെ. എസ്. യു വോ എം. എസ്. എഫോ അല്ല, നീ ഫ്രറ്റേണിറ്റികാരനാണ്. നിനക്ക് ഇവിടെ നിൽക്കാനുള്ള അവകാശമില്ല". ഇങ്ങനെ പൊതുയിടങ്ങൾ പോലും മുസ്ലിം പൊളിറ്റിക്സ് സംസാരിച്ചതിന്‍റെ പേരിൽ നിഷേധിക്കപ്പെടുന്ന ഒരിടത്ത്,  ശഹാദത്ത് ചൊല്ലി അഞ്ച് നേരം നമസ്കരിച്ച് അടിച്ചമർത്തപ്പെട്ട ജന സമൂഹത്തിന് വേണ്ടി നില കൊള്ളുന്നു എന്നത് തന്നെയാണ് ഞാൻ നിർവഹിക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രവർത്തനം. അങ്ങനൊരു സ്വത്വത്തിൽ നിന്ന് കൊണ്ട് തന്നെ ഞാൻ സർഗ്ഗാത്മക പ്രവർത്തനത്തിൽ ഏർപ്പെടുകയും കൂടി ചെയ്യുമ്പോൾ അത് സമൂഹത്തിൽ ഉണ്ടാക്കുന്ന ഇംപാക്ട് ചെറുതല്ല. മുസ്ലിം സ്വത്വം പേറി നടക്കുന്നതിൽ ഭയവും, അപമാനവും തോന്നുന്ന മനുഷ്യരുള്ള ഈ നാട്ടിൽ ഞാനൊരു മുസ്ലിമാണെന്നും, എഴുത്തുകാരനാണെന്നും പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഞാൻ എന്ത് എഴുതുന്നു എന്നത് രണ്ടാമത്തെ കാര്യം.

"നീ കെ. എസ്. യു വോ എം. എസ്. എഫോ അല്ല, നീ ഫ്രറ്റേണിറ്റികാരനാണ്. നിനക്ക് ഇവിടെ നിൽക്കാനുള്ള അവകാശമില്ല".

ഇനി 'പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനെ' കുറിച്ച് സൂചിപ്പിക്കാം. ഞാൻ കല സൃഷ്ടിക്കുമ്പോഴും, ആസ്വദിക്കുമ്പോഴും പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനെ കുറിച്ച് ചിന്തിക്കാറില്ല. ഒരു മുസ്ലിം എന്ന നിലയിൽ എപ്പോഴും ഒരു സൂക്ഷ്മത കൈവരിക്കാൻ ശ്രമിക്കാറുണ്ട്. ഇസ്ലാമിക ടെർമിനോളജിയിൽ നിന്ന് കൊണ്ട് ഈ സൂക്ഷ്മതയെ നമുക്ക് 'തഖ്വ' എന്ന് വിളിക്കാം. അത് പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനെക്കാളും ഉയർന്നൊരു അവസ്ഥയാണ്. ചുറ്റിലുള്ള മനുഷ്യരോടും, പ്രകൃതിയോടും, ഈ പ്രപഞ്ചത്തോടും, ഇതിനൊക്കെയും സൃഷ്ടിച്ച്  പരിപാലിക്കുന്ന സൃഷ്ടാവിനാടും നീതിയോടെ പെരുമാറാൻ തഖ്വ നമ്മെ പ്രേരിപ്പിക്കുന്നു. അങ്ങനെ വരുമ്പോൾ ഒരു മുസ്ലിമായൊരാൾ എഴുതുമ്പോൾ അതിലെങ്ങനെ സ്ത്രീ വിരുദ്ധതയും, അനീതിയും, അനാവശ്യത്തരവും ഉണ്ടാകും?! അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അയാളുടെ വിശ്വാസം പൂർണ്ണമായില്ല എന്നല്ലേ അർത്ഥം. ഹൊറേഗല്ലുവിൽ ഇത്തരത്തിൽ 'പൊളിറ്റിക്കലി ഇൻകരക്റ്റായിട്ടുള്ള' എന്തെങ്കിലും ഉണ്ടെന്ന് നിങ്ങൾക്ക് തോന്നിയാൽ ഒരു വിശ്വാസിയെന്ന നിലയിൽ എന്‍റെ തഖ്വ ബോധം വേണ്ട വിധം വികസിച്ചിട്ടില്ലെന്ന് നിങ്ങൾ മനസ്സിലാക്കുക.

"ചുറ്റിലുള്ള മനുഷ്യരോടും, പ്രകൃതിയോടും, ഈ പ്രപഞ്ചത്തോടും, ഇതിനൊക്കെയും സൃഷ്ടിച്ച്  പരിപാലിക്കുന്ന സൃഷ്ടാവിനാടും നീതിയോടെ പെരുമാറാൻ തഖ്വ നമ്മെ പ്രേരിപ്പിക്കുന്നു".

ഇനി ഹൊറേഗല്ലുവിലേക്ക് വരികയാണെങ്കിൽ, എന്തെങ്കിലും രാഷ്ട്രീയം പറയുക എന്ന നിയ്യത്തിനപ്പുറം കഥ പറയുക എന്നതായിരുന്നു എന്‍റെ ഉദ്ദേശം. അപ്പോൾ തന്നെയും, അധിനിവേശ ക്രൈസ്തവതയെയും, സെമിറ്റിക്ക് മതമെന്ന നിലയിലെ ക്രൈസ്തവതയിലെ അദ്ധ്യാത്മിക ധാരകളെയും മുൻവിധികൾ ഒന്നുമില്ലാതെ തന്നെ ഹൊറേഗല്ലുവിൽ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു കാപ്പിറ്റലിസ്റ്റ് കുടുംബ സങ്കൽപ്പം സമ്മാനിക്കുന്ന വിരസതയെയും നോവലിലൂടെ വലിയൊരു പരിധിയോളം അടയാളപ്പെടുത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ, അപ്പോഴും എന്‍റെ മെയിൻ ഫോക്കസ് കഥയിലും, കഥാപാത്രങ്ങളിലുമാണ്.

canva

canva

Kuttan Popovich

Kuttan Popovich